വെറുതെയിരിക്കുവിന്‍

 

16427_14693

ഭാഷയിലൂന്നി ഭാവനയിലേക്ക് വളരുന്ന യാഥാര്‍ഥ്യത്തിന്റെ പടര്‍പ്പുകളായ കവിതകള്‍. ജീവിതത്തോടും അതിന്റെ സമസ്ത സംഘര്‍ഷങ്ങളോടും തീവ്രാഭിമുഖ്യം പുലര്‍ത്തുമ്പോഴും ആത്മവത്തയുടെ ധ്യാനപീഠത്തില്‍ അടയിരുന്നതിന്റെ
ഊഷ്മളത ഈ കവിതകളില്‍ അനുഭവിക്കാം.
വാക്കുകള്‍ക്ക് കടന്നാവിഷ്‌കരിക്കാനാവാത്ത ലോകങ്ങളില്ലെന്നു
ഭാഷയെ തൊട്ട് ആണയിടുന്ന കവിതകള്‍.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here