ഉപഹാരം

 

 

 

 

ചന്ദനനിറമോലും മേട മെനയുന്ന പോലാ ഭൂവിൻ മകുടം

ചെംചുണ്ടുകളിൽ ചുടുച്ചിന്തുകളുമായി എത്തിടുന്നു

തുമ്പികൾ പറക്കുന്നു പാരിൻ ദലങ്ങളിൽ

തുരുതുരെ ആ പുല്‌ച്ചെടികളിൻ പച്ചചില്ലകൾ

അറിവിൻ അക്ഷരമാലകളോരോന്നായി ചൊല്ലുന്നവരെല്ലാം

അധരങ്ങളിൽ നിറയുന്നിതു അവനി തൻ ആത്മസ്വരൂപനാദം

മുളയ്ക്കുന്നു മൊഴികളും മിഴികളും മാനത്ത്

മൃദുചന്ദ്രരേഖകൾ ചുറ്റിക്കളിക്കുന്നു പിന്നിലായി

മാസങ്ങളാൽ മേഞ്ഞുവരഞ്ഞൊരു മഴക്കൊടി

മീതെ തണലായി തണുത്താകാശം കറുത്തു തുടങ്ങുന്നു

ജടക്കെട്ടിയെന്നതു പോൽ മേഘമുടികൾ കൂട്ടമോടെ

പക്ഷികൾ കൂടുകളിലേയ്ക്കു പായുന്നു കുടയില്ലാതെ

പെയ്തിടുന്നു പകലിൽ പീലികൾ പോൽ നിർത്താതെ

കാർചോലകളിൻ വെള്ളിവരികൾ ഒഴുകിടുന്നു പതിയെ

കൊഴിഞ്ഞു വീഴാതെയപ്പാടെപ്പെറുക്കുവാൻ വരുന്നില്ല

തളരുന്നു കഠിനമാം കുളിർക്കാറ്റ് ഒത്തിരി നേരം

മാറുന്നു പഴയകാലത്തിൻ മറ്റൊരു തിരക്കിലേയ്ക്ക്

ഓർമ്മകളോരോ തരിയിലും പൊട്ടിലും അവ സൂക്ഷിച്ചു വയ്ക്കും

ഇതാണുപദേശം ഈ ലോകത്തിനായി എന്നും നല്‌കിടുന്നു!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here