ശാന്തമായ മനസ്സുമായി ഫീസ് മേശപ്പുറത്തുവെച്ച് ഉരൽ നന്ദി പറഞ്ഞിറങ്ങിയപ്പോൾ, മദ്ദളം കസേരയിലേക്കു ചാഞ്ഞു.
നെടുവീർപ്പ് തേങ്ങലായി തൊണ്ടയിൽ കുരുങ്ങിഃ
“ദൈവമേ! നാലുവശത്തും തല്ലുകൊള്ളുന്ന ഒരുത്തനെ കാട്ടിത്തരണേ…..”
Generated from archived content: story1_feb4_11.html Author: manoj_k_puthiyavila