ഉറക്കമിന്ന് കപ്പൽച്ഛേതത്തിൽപ്
പുരാതന നാവികനെപ്പോലെ
‘അലറുന്ന നാല്പതു‘ കൾ കടന്ന്
ഹിമനികടങ്ങളിൽ കുരുങ്ങിക്കിടക്
കണ്ണിനും പുരികത്തിനുമിടക്ക്
പ്രകാശവർഷങ്ങളായ് ചേക്കേറുന്നു.
വൃദ്ധരുടെ കിടക്കകളിൽ നിന്നെന്
ദാലിയുടെ ഘടികാരമിഴിവിൽ വഴുതിയി
പിന്നിലേക്കൊഴുകിയപ്രത്യക്ഷമാവു
അടയാനായ് പിന്നെയും വെമ്പുന്ന പോ
പിൻവിളികളുടെ നടുക്കം തടഞ്ഞ് വയ്ക്കുന്നു.
കടന്നു പോയ കാറ്റിന് കണ്ട ഭാവമേ
നീ പണ്ടുണ്ടായിരുന്നെന്നും
നിന്റെ ചതുപ്പുനിലങ്ങളിൽ നിലയറ്
വേവിൻ നട്ടുച്ചകൾ വിഷാദസന്ധ്യകൾ
നാട്ടുവെളിച്ചമമ്പേപകർന്ന രാവുകൾ
നീലക്കരിമ്പടമുയർത്തുമന്ത്യതാ
കൺചിമ്മിയുണർന്നയുഷസ്സുകൾ
ഒക്കെയും മറവിതൻ പൊരിവെയിൽ ഭേദി
മസ്തിഷ്കജ്വരഭ്രാന്തിയാൽ
കിനാവിൻ കരിമ്പു പാടത്തിറങ്ങുന്
നിഷ്കൃത നാവികൻ പേർത്തുമോർമ്മി
നിയെങ്ങിനിരിക്കു; മാനിരാമയരൂ
വിഹ്വലതയിൽ പിന്നെയും പിന്നെയും
മുങ്ങിനിവരണമയ്യോ ജഗത്തിൻ
വിസ്മയ തീരങ്ങളിൽ പറ്റിക്കിടക്
ഹാ! എത്തുക നീ, വേദന വിളവിറക്കും പാടങ്ങളിൽ
മാത്രമെന്തിനൊക്കെയും വാരിവിതയ്
രൂപദരിദ്രയാം ശ്യാമേ, നീ നീലത്
അന്തമെഴാത്തതാം മൃത്യുവിൻ
എന്നും പുതുക്കും ചെറുമിന്നൽത്
സിരകളിൽ വേപഥുവിൻ തിരകളാൽ
നിന്നെക്കാത്തുകാത്തെത്രയാൾ
ചിത്തരോഗത്തിനെത്താസ്ഥലികളിൽ
നിത്യ ദിനാന്തക്കുറിപ്പുകളയക്കു
ആഗ്നേയമാം നിൻ ഭൂതഗണങ്ങളൊക്കയു
യ്ത്തെളിയ്ക്കുമാച്ചിത്രരഥത്തി
അന്തമറ്റുറങ്ങട്ടെ ഞാൻ, കിനാവള്ളി
പോലെന്നെച്ചുറ്റുക, വരിയുക.
പ്രഭാതങ്ങളൊഴിഞ്ഞ ദേശഭൂപട–
ങ്ങളിലെന്നെയും നടതള്ളുക
കണ്മഷിപോൽ പടർന്നൊരീരാത്രി
ചിരന്തനമാകട്ടെയങ്ങിനെ!