വെളുപ്പാന്‍ കാലത്ത് നീലക്കുറുക്കന് ഒരാഗ്രഹം മഹാത്മാഗാന്ധി ആകണം . ഗാന്ധിജിയേപ്പോലെ തനിക്കും ശരീരത്തില്‍ ഉടുപ്പില്ലല്ലോ. കുറുക്കന്‍ ചര്‍ക്കയുടെ ചുവട്ടില്‍ പോയി കിടന്നുകൊണ്ട് ആരെങ്കിലും കാണുന്നുണ്ടോ എന്നു ചുറ്റും നോക്കി. ആരും ഇല്ലെന്നെറിഞ്ഞപ്പോള്‍ ക്ഷോഭിച്ചു . പിന്നെ ഉറക്കെ ഓരിയിടാതിരിക്കാന്‍ കഴിഞ്ഞില്ല .
വടയാര്‍ ശശി
കടപ്പാട് – ഇന്ന് മാസിക
Click this button or press Ctrl+G to toggle between Malayalam and English