ബലിതർപ്പണം

ഒരുരുള നിൻ മുന്നിൽ വച്ച്
മനമുരുകി ഏെറയായ് (പാർത്ഥിച്ചുേവാ..?
അകമനമതിൽ തിളയ്ക്കുന്ന വിഷാദത്തിൻ –
പുകചുരുളുക െളൻ ശിരസ്സുെതാട്ടു.
തടയുവാനാവാെത നിർഗമിക്കുെന്നാരാ,
കണ്ണീരുെകാണ്െടാരു പിതൃതർപ്പണം.
ഉണ്ണിെയ തനിച്ചാക്കി ദൂേരയ്ക്കുേപാെയാരാ,
അച്ഛനുേവണ്ടിയീ ബലിതർപ്പണം
െകാതിതീർന്നതില്ല സ്േനഹിച്ചിെതാട്ടുേമ…
എങ്കിലും അക െന്ന േങ്ങാട്ടു േപായ്..?
അരികിെലാരു തണലായ് േവണ്ടുന്ന േനരത്തു,
ഓർമ്മയായ് മാറിേയാരാ അച്ഛ െന –
മനസ്സാൽ മുന്നിൽ വിളിച്ചിരുത്തി ,
ഒരുരുള േചാറതർപ്പിച്ചീടുന്നു .
േമഘചുരുൾ െക്കട്ടതിനിടയിലായ്..,
വർഷിച്ചിടുന്നു അനു(ഗഹാശിസ്സുകൾ.
നനഞ്ഞ ൈകയ്യാെല ൈക െകാട്ടിടുേമ്പാൾ,
െന ഞ്ചകം തന്നിൽ മാെറ്റാലി െകാള്ളുന്നു.
ഒരിറ്റു കണ്ണീരിൽ നനവാർന്നയുരുളയിൽ,
പവി(താംഗുലീയമർപ്പിച്ചിടുന്നു.
ശിരസ്സില േതന്തി നടക്കുന്ന േനരത്തു,
കൂെടയാ സാന്നിധ്യമറിയുന്നിതാ…
ഒഴുകുന്ന പുഴയുെട െനഞ്ചകം തന്നിലായ്,
കണ്ണീരുപ്പാർെന്നാരാ ബലിതർപ്പണം.

Generated from archived content: poem3_sep11_15.html Author: viji_sv

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English