മരിച്ചവരെ
കാത്തിരിക്കുന്നവീടുകളിലേക്ക്
അവർ കടന്നുവരുമ്പോൾ
മൂക്കുമുട്ടെതിന്ന്
ഏമ്പക്കംവിട്ട്
പല്ലിന്റിട കുത്തുന്നവരാണല്ലൊ
ഉന്മറത്തും
കസേരകളിലും
എന്നും എതിരേൽക്കാനായി ഇരിക്കുന്നത്……
Generated from archived content: poem2_feb21_11.html Author: sathar_aadur