ഈ അടുത്ത കാലത്ത് വാര്‍ത്താമാധ്യമങ്ങള്‍ ഒന്നടങ്കം ആഘോഷിക്കുകയും, പരിഷ്‌ക്കാരവല്ക്കരിക്കുകയും ചെയ്ത ഒരു പദമാണ് ബലാത്സംഗം. അതിനുമുമ്പുവരെ പൊതുസമൂഹം തുറന്നുപറയാന്‍ മടിച്ചിരുന്ന ഭീതികരമായ അസഭ്യപ്രയോഗങ്ങളുടെ സ്ഥാനത്തായിരുന്നു പ്രസ്തുത പദത്തിന്റെ സ്ഥാനം. ഇന്നിപ്പോള്‍ കൊച്ചുകുട്ടികള്‍വരെ നിസങ്കോചം പറഞ്ഞുനടക്കുന്ന വിധത്തില്‍ അതിനെ സാധാരണ പദമാക്കിമാറ്റി സമൂഹത്തില്‍ ബലാത്സംഗത്തിന് ‘ഉയര്‍ന്ന പദവി’ നേടിക്കൊടുക്കുവാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞുവെന്നതാണ് ഏറെ വിചിത്രം. രണ്ടു ബുദ്ധിജീവികള്‍ ഇന്നു പരസ്പരം കണ്ടാല്‍തന്നെ സംഭാഷണം തുടങ്ങുന്നത് ബലാത്സംഗവിശേഷത്തില്‍ നിന്നുമാണ്. അതുകൊണ്ടുതന്നെ നമ്മുക്കും ജാള്യതയന്യേ അല്പം ബലാത്സംഗ വിശേഷം പങ്കുവയ്ക്കാം.
സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത് രാജ്യത്ത് ഓരോ 22 മിനിട്ടിലും ഓരോ സ്ത്രീയുടെ ‘അഭിമാനം പിച്ചിച്ചീന്തപ്പെടുന്നു’വെന്നാണ്. നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2011 ല്‍ 24,206 പേരാണ് റേപ്പിന് ഇരയായത്. സര്‍ക്കാരിന്റെ ഈ കണക്ക് വിശ്വസിക്കേണ്ടതില്ല. കാരണം, 2011 ല്‍ ആംനെസ്റ്റി ഇന്റര്‍ നാഷ്ണല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ കേവലം 5 ശതമാനം മാത്രമേ ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂവെന്നാണ്. അതായത്, യഥാര്‍ത്ഥ കണക്ക്, റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ ഏകദേശം ഇരുപത് ഇരട്ടിയിലധികം വരുമെന്നാണ് ഗവേഷകര്‍ പറയുന്നത്. എങ്കില്‍ സ്ഥിതി അല്പം ഗുരുതരമാണെന്നു പറയാതെവയ്യ. ഇക്കാര്യത്തില്‍ കേരളത്തിന്റെ അവസ്ഥ ബഹു. ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ അവതരിപ്പിക്കുകയുണ്ടായി. അതിന്‍പ്രകാരം ഐക്യജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നശേഷം കേരളത്തില്‍ 1661 മാനഭംഗക്കേസുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ്. സത്യത്തില്‍ ഇതും യഥാര്‍ത്ഥ കണക്കല്ല. ഇതിന്റെ എത്രയോ ഇരട്ടിയാണ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നത്. അപമാനം കൊണ്ടും, ഭീഷണി കൊണ്ടും യാതൊന്നും പുറം ലോകം അറിയാതെ പോകുന്നു. ഒന്നു ചെവിയോര്‍ത്താല്‍ നമ്മുക്കുചുറ്റും പതിനായിരക്കണക്കിന് സ്ത്രീകളുടെ തേങ്ങലടിച്ച ശാപം ശ്രവിക്കാന്‍ സാധിക്കും. ഒന്നു സൂക്ഷിച്ചുനോക്കിയാല്‍ എണ്ണിയാല്‍ തീരാത്ത പെണ്‍കുട്ടികളുടെ കണ്ണുകളില്‍ നിസ്സഹായതയുടെ ചുടുനീര്‍ ഇറ്റിറ്റുവീഴുന്നത് കാണാന്‍ സാധിക്കും. ഇവിടെ ഒരു ശക്തമായ നിയമസംവിധാനം ഉണ്ടായിരുന്നിട്ടു കൂടിയും ഭാരതാംബയുടെ പെണ്‍മണികള്‍ കുറച്ചുപേരെങ്കിലും അശാന്തിയുടെ കരിനിഴലുകളിലാണ് ജീവിതം തള്ളിനീക്കുന്നത്. എങ്കിലും ചില പേരുകള്‍ അങ്ങിങ്ങായി ഉയര്‍ന്നുവരുന്നുണ്ട്. സൗമ്യ, ശാരി, സോണിസോറി, കൃഷ്ണപ്രിയ, അനഖ, മനോരമ ദേവി, അരുണാ ഷാന്‍ബാഗ് പിന്നെ, സൂര്യനെല്ലി, കവിയൂര്‍, കിളിരൂര്‍, വിതുര, പറവൂര്‍, തോപ്പുപടി, കോതമംഗലം തുടങ്ങിയ വിഖ്യാത സ്ഥലനാമങ്ങളും. സദാചാര ഭൂപടത്തിന്റെ തലസ്ഥാനങ്ങളായി മേല്‍പറഞ്ഞ സ്ഥലങ്ങള്‍ വെട്ടിത്തിളങ്ങുന്നതുകാണാം. ഇത്രയും അറിയപ്പെട്ടവ മാത്രം. ഇനി അറിയപ്പെടാന്‍ കിടക്കുന്നത് അറിയപ്പെട്ടവയുടെ എത്രയോ ഇരട്ടിയാവുമെന്നതാണ് ഭീതിജനകം. സത്യത്തില്‍ എന്താണ് ഈ ബലാത്സംഗം? … അടിസ്ഥാനപരമായി പെണ്‍വര്‍ഗ്ഗം മാനസ്സികപരമായും, ശാരീരികപരമായും അബലകളാണ്. നൈസര്‍ഗികപരമായ ഈ ദുര്‍ബലത്വം സംരക്ഷിക്കപ്പെടുവാന്‍ ഒരു ജനാധിപത്യ സമൂഹത്തില്‍ നീതിന്യായ വ്യവസ്ഥിതിയ്ക്ക് ബാദ്ധ്യതയുണ്ട്. അതുകൊണ്ടാണ് ചില കര്‍ശന നിയമവ്യവസ്ഥകള്‍ മുന്നോട്ടുവച്ച് സ്ത്രീസംരക്ഷണാര്‍ത്ഥം സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നത്. തീര്‍ത്തും പക്ഷപാതകരവും, ദീര്‍ഘവീക്ഷണവുമില്ലാത്ത ഈ സ്ത്രീപക്ഷനിയമങ്ങള്‍ കാലക്രമേണ ആണ്‍വര്‍ഗ്ഗത്തെ ഒട്ടാകെ വേട്ടയാടിപ്പിടിക്കാന്‍വരെ ദുര്യോപയോഗപ്പെടുത്തുകയും, വനിതാ കമ്മീഷനുമുമ്പില്‍ വരുന്ന പരാതികളില്‍ സിംഹഭാഗവും കെട്ടിച്ചമച്ചതാണെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയെക്കൊണ്ട് പറയിക്കുവാന്‍ തക്കവരെ ഈ നിയമങ്ങള്‍ കൈവിട്ടുപോവുകയും ചെയ്തുവെന്നതാണ് ഏറെ പരിതാപകരം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375-ാം വകുപ്പിലാണ് ബലാത്സംഗത്തെ നിര്‍വ്വചിച്ചിരിക്കുന്നത്. 376 ല്‍ ഈ കുറ്റത്തിനുള്ള ശിക്ഷാവിധികളാണ് രേഖപ്പെടുത്തിവച്ചിരിക്കുന്നത്. ഈ നിയമപ്രകാരം ഒരു സ്ത്രീയുടെ ഇച്ഛയ്ക്കും, സമ്മതത്തിനും വിരുദ്ധമായി ആ സ്ത്രീയോട് ലൈംഗികമായി ബന്ധപ്പെട്ടാല്‍ അതാണ് ബലാത്സംഗം. അതായത്, ഉഭയകക്ഷീസമ്മതപ്രകാരമല്ലാതെയുള്ള സര്‍വ്വവിധ വേഴ്ചകളും, അതിനുള്ള ശ്രമങ്ങളും ഇതിന്റെ പരിധിയില്‍ വരുന്നതാണ്. ഇവിടെ സ്ത്രീയുടെ പൂര്‍ണ്ണവും, സ്ഥായിയുമായ സമ്മതം തന്നെയാണ് മുഖ്യം. എന്നാല്‍, 16 വയസ്സിനു താഴെയുള്ള പെണ്‍കുട്ടിയുടെ സമ്മതത്തിനു നിയമസാധുതയില്ലാത്തതിനാല്‍ അതും ബലാത്സംഗത്തിന്റെ പരിധിയില്‍ വരുന്നതാണ്. മാത്രമല്ല,
1. സ്ത്രീയുടെ പ്രിയപ്പെട്ട ആരെയെങ്കിലുമോ, തന്നെതന്നെയോ മരണപ്പെടുത്തുകയോ, പരിക്കേല്പ്പിക്കുകയോ ചെയ്യുമെന്ന ഭീഷണിയില്‍ പ്രാപിച്ചാലും അത് ബലാത്സംഗമാണ്.
2. വിവാഹവാഗ്ദ്ധാനം നല്‍കി വിശ്വസിപ്പിച്ചോ, കബളിപ്പിച്ചോ, ചതിച്ചോ ബന്ധപ്പെട്ടാലും അത് ബലാത്സംഗമാണ്.
3. ബുദ്ധിയ്ക്ക് സ്ഥിരതയില്ലാത്ത സമയത്തോ, മദ്യമോ, മയക്കുമരുന്നോ നല്‍കി സ്വബോധം മരവിച്ച ഘട്ടത്തിലോ, തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത ഘട്ടത്തിലോ ബന്ധപ്പെട്ടാലും അതും ബലാത്സംഗത്തിന്റെ പരിധിയില്‍ വരുന്നതാണ്.
ഇന്ത്യന്‍ ശിക്ഷാനിയമം 509 പ്രകാരം സ്ത്രീകള്‍ക്കുനേരെ ഉപയോഗിക്കുന്ന തെറ്റായ വാക്കുകളും, ആംഗ്യങ്ങളും അവരുടെ അഭിമാനത്തെ കളങ്കപ്പെടുത്തുന്നുവെങ്കില്‍ കുറ്റവാളിയ്ക്ക് ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്നതാണ്.
ഐ. പി. സി. 376-ാം വകുപ്പിലാണ് കുറ്റകരമായ ബലാത്സംഗത്തിന് ശിക്ഷകള്‍ വിധിച്ചിരിക്കുന്നത്. ഇതിന്‍പ്രകാരം സാധാരണ ബലാത്സംഗത്തിന് ഏഴുവര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. അധികാരം ദുരുപയോഗം ചെയ്തും മറ്റും കീഴ് ജീവനക്കാരിയെ ബലാത്സംഗം ചെയ്താല്‍ പിഴയോടെയുള്ള പത്തു വര്‍ഷം തടവാണ് ശിക്ഷ. ഈ വകുപ്പിന്റെ കീഴില്‍ ജീവപര്യന്തവും, ജീവിതാന്ത്യം വരെ നീളുന്ന കഠിനതടവും, കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് വധശിക്ഷവരെയും വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനു അനുബന്ധമായി കൊണ്ടുവന്ന മറ്റൊരു സുപ്രധാന വിവാദ വസ്തുതയുണ്ട്. ജസ്റ്റീസ്. ജെ. എസ്. വര്‍മ്മ കമ്മീഷന്റെ ശുപാര്‍ശകളില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം പോലും നടത്താന്‍ മെനക്കിടാതെ വളരെ തിടുക്കത്തില്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍പ്രകാരം ഒരു സ്ത്രീയുടെ മുന്‍കാല ചരിത്രം അപ്രസക്തവും, ഒരു സ്ത്രീ തന്റെ അനുവാദം കൂടാതെയാണ് ലൈംഗികബന്ധം നടത്തിയതെന്ന മൊഴിതന്നെ അന്തിമമായി കണക്കാക്കണമെന്നുമാണ്. ഒരു വേശ്യാസ്ത്രീക്കുവരെ തന്റെ ഇരയെ പ്രതിക്കൂട്ടിലാക്കി പണം തട്ടിയെടുക്കാനും, ‘കൊന്ന് കൊലവിളിക്കാനും’ ഈ ഓര്‍ഡിനന്‍സ് അധികാരം നല്‍കുന്നുവെന്നതാണ് പരമ ദയനീയം. കൂടാതെ, ഒളിഞ്ഞുനോട്ടം, പിന്തുടരല്‍, ദുരുദ്ദേശ്യത്തോടെ സ്പര്‍ശിക്കല്‍, അംഗവിക്ഷേപങ്ങള്‍, അശ്ലീല വാക്കുകള്‍, ഇ-മെയില്‍, ടെലിഫോണ്‍ തുടങ്ങിയവ മുഖേനയുള്ള ശല്യങ്ങള്‍ ഇവയെല്ലാം ലൈംഗികകുറ്റങ്ങളുടെ പരിധിയില്‍പ്പെടുത്തി അവയ്ക്ക് മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ നല്‍കാന്‍ ഈ ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. ഇത്രയും കടുത്ത ശിക്ഷാസാദ്ധ്യതകള്‍ നിലനില്‍ക്കെയാണ് ജസ്റ്റീസ്. കെ. എസ്. വര്‍മ്മ പോലും യോജിക്കാത്ത വധശിക്ഷയ്ക്കായി ജയലളിതയും, കൃഷ്ണയും, സുഷമാ സ്വരാജും, ഗിരിജാ വ്യാസും, ഡി. എം. കെയും, ബി. ജെ. പി. യുമൊക്കെ മുറവിളി കൂട്ടുന്നത്. പെണ്‍പക്ഷവികാരം ഇളക്കിവിട്ട് പെണ്‍വോട്ട് തട്ടിയെടുക്കുക എന്ന രാഷ്ട്രീയ ഗൂഢതന്ത്രത്തിനപ്പുറം അത്തരം വികാരങ്ങള്‍ സുചിന്തിതമാണെന്നു തോന്നുന്നില്ല. ഐക്യരാഷ്ട്ര സംഘടന ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ ഇന്ത്യന്‍ ഭരണകൂടത്തോട് “കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കി ബലാത്സംഗങ്ങള്‍ തടയാനുള്ള നടപടികള്‍ സ്വീകരിക്കണ” മെന്നുമാത്രമാണ് ആവശ്യപ്പെട്ടത്. അല്ലാതെ വധശിക്ഷ നടപ്പിലാക്കാനല്ല. ആധുനീക പരിഷ്‌കൃതസമൂഹത്തില്‍ നിലവിലുള്ള ശിക്ഷാരീതികളില്‍ നിന്ന് വധശിക്ഷ ഒഴിവാക്കാനുള്ള സാധ്യതകളില്‍ ഒരു പ്രമേയം ഈയിടെ യു. എന്‍. ജനറല്‍ അസംബ്ലിയില്‍ വോട്ടിനിടുകയുണ്ടായി. ഇന്ത്യയുള്‍പ്പെടെ 39 രാജ്യങ്ങള്‍ വധശിക്ഷ ഒഴിവാക്കാനാവില്ലെന്നു വാദിച്ചപ്പോള്‍ ഇസ്രായേല്‍, യൂറോപ്യന്‍ യൂണിയന്‍, ആസ്‌ത്രേലിയ, തുടങ്ങിയ 110 രാജ്യങ്ങള്‍ പ്രമേയത്തെ പ്രതികൂലിക്കുകയും 36 രാജ്യങ്ങള്‍ വോട്ടിംഗില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. പ്രസ്തുത റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ 150 രാജ്യങ്ങള്‍ തങ്ങളുടെ രാജ്യാതിര്‍ത്തിക്കുള്ളില്‍ വധശിക്ഷ പാടെ ഉപേക്ഷിച്ചിരിക്കുകയാണ്. ഈയൊരു അന്തര്‍ദേശീയ നിലപാടില്‍ കേവലം ഒരു ബലാത്സംഗത്തിനു വധശിക്ഷ കല്പിക്കുന്നത് അന്തര്‍ദേശീയ മര്യാദകള്‍ക്കു നിരക്കാത്തതും, മാനുഷികമൂല്യങ്ങള്‍ക്കു വിരുദ്ധവുമാണ്.
ലൈംഗികതയെന്നത് സ്വാഭാവികമായ ഒരു ജൈവീക ചോദനയാണ്. ഭൂമുഖത്തെ ഒരുജീവിക്കും പ്രസ്തുത നൈസര്‍ഗിക പ്രവണതയില്‍ നിന്നും മാറിനില്‍ക്കാനാവില്ല. പ്രത്യേകിച്ചും, മനുഷ്യര്‍ക്ക്. കാരണം, ഫ്രോയിഡിയന്‍ സിദ്ധാന്തപ്രകാരം “മനുഷ്യന്‍ ഒരു ലൈംഗിക ജീവി” യാണത്രേ. വിരുദ്ധധ്രുവങ്ങള്‍ തമ്മില്‍ ആകര്‍ഷിച്ചുകൊണ്ടിരിക്കുമെന്നത് പ്രകൃതി നിയമമാണ്. ഈ പ്രകൃതി നിയമവും സാമൂഹ്യനിയമവും തമ്മിലുള്ള മനഃശാസ്ത്രപരമായ അന്തരമാണ് രതിജന്യവൈകല്യങ്ങള്‍ക്കുള്ള മുഖ്യഹേതു. ഈ വൈരുദ്ധ്യാത്മക ലൈംഗിക അനിശ്ചിതത്വം വ്യക്തികളില്‍ അന്തര്‍ലീനമായിരിക്കുന്നിടത്തോളംകാലം നിഷ്ഠൂര വൈകൃതങ്ങളായിരിക്കും സംജാതമാകുന്നത്. ദാരുണമായ ബലാത്സംഗങ്ങള്‍ അതിന്റെ ഒരു ഭാഗമാണ്. അതുകൊണ്ടുതന്നെ ബലാത്സംഗത്തിനു വധശിക്ഷ ഏര്‍പ്പെടുത്തിയാല്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ കുറ്റവാളിയ്ക്ക് ഇരയെ എന്നെന്നേയ്ക്കുമായി നിശബ്ദയാക്കേണ്ടിവരും. പെണ്‍ദുരൂഹ മരണങ്ങള്‍ ഗണ്യമായി വര്‍ദ്ധിക്കും. തദ്വാരാ നവനിയമം കൊണ്ട് ഗുണത്തേക്കാളേറെ ദോഷമുണ്ടാവുകയും ചെയ്യും. അതുകൊണ്ടുതന്നെ ബലാത്സംഗത്തിനു വധശിക്ഷ യാതൊരു കാരണവശാലും യുക്തമായ തീരുമാനമല്ല. “കൊലപാതകി ഇരയുടെ ഭൗതീക ശരീരം മാത്രമാണ് നശിപ്പിക്കുന്നത്. ഒരു ബലാത്സംഗത്തില്‍ നിസ്സഹായയായ ഒരു സ്ത്രീയുടെ ആത്മാവുതന്നെയാണ് നശിപ്പിക്കപ്പെടുന്നത്”. എന്നു വിലയിരുത്തിക്കൊണ്ടാണ് സുപ്രീംകോടതി ബലാത്സംഗത്തിനു വധശിക്ഷ നല്‍കണമെന്നു അടിവരയിട്ടു പറയുന്നത്. ഇത് ഒരുതരത്തിലും ദീര്‍ഘവീക്ഷണമില്ലാത്ത ന്യായമാണ്. റേപ്പിനു വിധേയരായ വിരലിലെണ്ണാവുന്ന ഏതാനും പേരെ മാറ്റിനിര്‍ത്തിയാല്‍ ലക്ഷക്കണക്കിനു വരുന്ന സ്ത്രീകള്‍ അങ്ങിനെയൊന്ന് സംഭവിച്ചിട്ടില്ല എന്നമട്ടില്‍ സസുഖം ജീവിക്കുന്നുണ്ട്. പോരാത്തതിന് സമീപകാലത്ത് കൗണ്‍സിലിംഗും, പുനരധിവാസവും സാര്‍വ്വത്രികവുമാണ്. സ്വാഭാവികമായ ലൈംഗിക ചോദനയുടെ ക്ഷിപ്ര പ്രകടനം മാത്രമാണ് ബലാത്സംഗം. ഇതിനെ സാധൂകരിക്കുമാറ് ബോളിവുഡ് സെന്‍സേഷന്‍ സണ്ണിലിയോണ്‍ തന്റെ ട്വിറ്ററിലൂടെ “ബലാത്സംഗം കുറ്റകൃത്യമല്ല, അതൊരു ആകസ്മിക ലൈംഗികത മാത്രമാണെ” ന്നു പ്രതികരിച്ചില്ലേ?. ഇന്ത്യോനേഷ്യന്‍ ഹൈക്കോടതി ജഡ്ജി മുഹമ്മദ് ദാമിംഗ് സനൂസിയുടെ ഏറെ കോളിളക്കമുണ്ടാക്കിയ അഭിപ്രായം ഈ അവസരത്തില്‍ ശ്രദ്ധേയമാണ്. “ബലാത്സംഗം ചെയ്യുന്ന ആളും അതിനു ഇരയാകുന്ന ആളും ലൈംഗികത ആസ്വദിക്കുന്നുണ്ട്. അതുകൊണ്ട് ബലാത്സംഗത്തിന് വധശിക്ഷ വിധിക്കുന്നതിനുമുമ്പ് നമ്മള്‍ ഇതുകൂടി കണക്കിലെടുക്കണം.” പിന്നെ, വധശിക്ഷയ്ക്ക് എന്തു പ്രസക്തി?… ഉള്ളില്‍ തിളച്ചുമറിയുന്ന രത്യാവേശം ചില പ്രത്യേക സാഹചര്യത്തില്‍ കടിഞ്ഞാണ്‍ തകര്‍ത്ത് പൊട്ടിത്തെറിച്ചാല്‍ അത് കുറ്റകൃത്യമാകുന്നതുതന്നെ സാര്‍വ്വത്രികമായി വിമര്‍ശിക്കപ്പെടുകയാണ്. പത്തുകൊല്ലം സെന്‍ട്രല്‍ ജയിലില്‍ കിടന്നാലും വേണ്ടില്ല തന്റെ തീവ്രഇംഗിതം ഏതുവിധേനെയും ഒന്നു സാധിച്ചുകിട്ടിയാല്‍മതി എന്ന ആണ്‍വര്‍ഗ്ഗത്തിന്റെ ദുഃസ്ഥിതിയില്‍ ഖേദിക്കേണ്ടതിനു പകരം അവനെ തൂക്കിലേറ്റി ജഡമാക്കി ഭരണകൂടം ആഘോഷിക്കുന്നതാണ് അതീവ നിന്ദ്യാര്‍ഹം. നാഷണല്‍ ഇലക്ഷന്‍ വാച്ച് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ പഠനപരമായ കണക്കുകള്‍പ്രകാരം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ 260 പേരും ലൈംഗിക പീഡനക്കേസുകളിലെ പ്രതികളാണത്ര. ഇതില്‍ യു. പി. യില്‍ നിന്നുള്ള കണക്കുകള് പ്രകാരം കോണ്‍ഗ്രസില്‍ നിന്ന് 26 പേരും, ബി.ജെ.പി യില്‍നിന്ന് 24 പേരും, ബി. എസ്. പിയില്‍ നിന്ന് 18 പേരും, സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് 16 പേരും ഈ ഹിറ്റ്‌ലിസ്റ്റില്‍ കയറിയവരാണ്. ഇതൊന്നുമല്ല പ്രബുദ്ധ കേരളത്തെ ഞെട്ടിച്ചത്. 2006 ഡിസംബര്‍ മൂന്നിന് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബലിറാം സിംഗിന്റെ മകള്‍ സുകന്യയെ ഇന്ത്യയുടെ ഭാവിപ്രധാനമന്ത്രി ശ്രീമാന്‍ രാഹുല്‍ ഗാന്ധിയും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവത്രേ. പിന്നെ, കുഞ്ഞാലിക്കുട്ടി, പി. ജെ. കുര്യന്‍, ഗണേശ്കുമാര്‍, എന്‍. ഡി. തിവാരി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പി. ശശി, ഗോപി കോട്ടമുറിയക്കല്‍, പ്രസിദ്ധ സിനിമാ താരങ്ങള്‍ എന്നിവരെല്ലാം നിയമപ്രകാരമുള്ള ബലാത്സംഗ ആരോപണ വിധേയരാണ്. ഇവരെയെല്ലാം കേവലം പെണ്‍മൊഴിയുടെ അടിസ്ഥാനത്തില്‍ വധശിക്ഷവിധിച്ച് തൂക്കിക്കൊന്നാല്‍ പിന്നെ നമ്മുടെ നാട് ഭരിക്കാന്‍ ആരാ ഉള്ളത്?… പിന്നെ, ഏതുരാജ്യത്തും ഒരു അലിഖിത നിയമവ്യവസ്ഥയുണ്ടെന്നുള്ളത് സുവിദിതമാണല്ലോ. ഉന്നതശ്രേണിയില്‍പ്പെട്ട പ്രമാണിമാര്‍ക്ക് എന്തും ചെയ്യാം. നിയമവും നിയമസംവിധാനങ്ങളും അവരെ തെല്ലും ഏശുകയില്ല. അതുകൊണ്ടുതന്നെ സുഖവും, സമ്പൂര്‍ണ്ണ രത്യാനന്ദവും, ആര്‍ഭാടവുമെല്ലാം അവര്‍ക്കു സ്വന്തം. പക്ഷേ, സാധാ പ്രജകളെല്ലാം ഷണ്ഡന്മാരും, നപുംസകങ്ങളുമായി കൊതിച്ച് മോഹിച്ച് കാലം കഴിക്കണം. 2008 ല്‍ സ്പയിനിലായിരിക്കേ ലോകസമ്പന്നരില്‍ 26-ാം സ്ഥാനക്കാരനായ സൗദി രാജകുമാരന്‍ അല്‍ വലീദ് ബിന്‍ തലന്‍ ഒരു ഉല്ലാസ നൗകയില്‍ വച്ച് ഒരു മോഡലിനെ ബലാത്സംഗം ചെയ്തത്രേ. രാജകുമാരന്റെ ഭാര്യ അമീറ അല്‍ തവീല്‍ ഈ ആരോപണം നിഷേധിച്ചതോടെ എല്ലാം തീര്‍ന്നു. അതാണ് അധികാര വര്‍ഗ്ഗത്തിന്റെ സുഖലോലുപത. ഏകദേശം 20 വര്‍ഷങ്ങള്‍ക്കുമുമ്പ് കാശ്മീരില്‍ ഇന്ത്യയുടെ അതിര്‍ത്തി ഗ്രാമമായ കുനാന്‍പൊഷ് പൊരയില്‍ കാമവെറി പൂണ്ട ഇന്ത്യന്‍ പട്ടാളക്കാരുടെ കിരാത റേപ്പ് മാമാങ്കത്തിന് ഇരയാകാത്ത ഒറ്റപ്പെണ്ണും ആ ഗ്രാമത്തില്‍ ഉണ്ടായിരുന്നില്ലത്രേ. ചരിത്രപരമായ ആ കൊടുംക്രൂരത ചെയ്ത പട്ടാളക്കാരെ ശിക്ഷിക്കുക പോയിട്ട് ഒന്നു വിചാരണ ചെയ്യാന്‍ പോലും ഇന്ത്യന്‍ ഭരണകൂടം തയ്യാറായില്ല. ആ ഭരണകൂടം തന്നെ ഇതര ഒറ്റപ്പെട്ട റേപ്പുകളില്‍ മുതലകണ്ണീര്‍ പൊഴിക്കുമ്പോള്‍ അതിനു പിന്നിലെ രാഷ്ട്രീയ അജണ്ട ആര്‍ക്കാണ് മനസ്സിലാവാത്തത്. സോണിസോറിയുടെ ജനനേന്ദ്രിയത്തില്‍ വന്‍കല്ലുകള്‍ ഇടിച്ചുകയറ്റിയതിന്റെ ആഘാതം വിട്ടുമാറും മുമ്പേയാണ് ഡല്‍ഹി പെണ്‍കുട്ടിയുടെ ദുരവസ്ഥയും നമ്മുടെ മുമ്പിലെത്തുന്നത്. എ. ബി. വാജ്‌പേയുടെ ഭരണകാലത്ത് ഗുജറാത്തിലെ നരോഭാപാട്ടിയയിലുണ്ടായ ഒരു വര്‍ഗ്ഗീയ കലാപത്തിനിടെ അരങ്ങേറിയ ബലാത്സംഗയുദ്ധങ്ങളില്‍ ഒന്ന് അതിപൈശാചികമായിരുന്നു. റേപ്പിനുശേഷം ഗുഹ്യപ്രദേശത്ത് പട്ടിക അടിച്ചുകയറ്റിയ നിലയിലായിരുന്നു ഒരു യുവതിയുടെ അവസ്ഥ. അതിന്റെയും വിചാരണ തഥൈവ… മാനവചരിത്രത്തില്‍ എന്നും കറുത്ത അദ്ധ്യായമായി നിലകൊള്ളുന്ന അനവധി ലൈംഗികവേട്ടകളുണ്ടായിട്ടുണ്ട്. അവയിലൊന്നാണ് ബോസ്‌നിയന്‍ വംശീയ കലാപത്തിനിടെ സംഭവിച്ചത്. ബോസ്‌നിയന്‍ യുവതികളെ ഓടിച്ചിട്ടുപിടിച്ച് മാസങ്ങളോളം തടവിലിട്ട് സെര്‍ബിയക്കാര്‍ അതിനരകീയമായി റേപ്പ് ചെയ്തുവത്രേ. തുടര്‍ന്ന് ഗര്‍ഭിണിയാണെന്നു ബോധ്യംവന്നതിനുശേഷമാണ് അവരെ മോചിപ്പിച്ചത്. ഇതിലെ പ്രതികളിലൊരാളായ കരാദ്ജിച്ചുമാര്‍ വിചാരണ നേരിടുകയും ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. അതുപോല, എല്‍. ടി.ടി.ഇ. ക്കെതിരെ ശ്രീലങ്കന്‍ സൈന്യം നടത്തിയ യുദ്ധകാലത്ത് കാടന്മാരായ സൈനീകര്‍ നിസ്സഹായരായ തമിഴ് പെണ്‍കുട്ടികളുടെ നേര്‍ക്ക് നടത്തിയ അതിനീചമായ റേപ്പിന്റെ ഇന്റര്‍നെറ്റ് ദൃശ്യങ്ങള്‍ ആരുടേയും കരളലിയിപ്പിക്കുന്ന ഒന്നാണ്. ഇങ്ങനെ റേപ്പിന്റെ മുഖങ്ങള്‍ സാഹചര്യം പ്രതി വ്യത്യസ്ഥമാണ്. അതുപോലെ ലക്ഷ്യങ്ങളും വ്യത്യസ്ഥമാണ്. ഇന്ത്യയില്‍ രാഷ്ട്രീയക്കാര്‍ക്കും, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും വല്ലപ്പോഴും ഒത്തുകിട്ടുന്ന വന്‍ചാകരക്കൊയ്ത്താണ് ബലാത്സംഗ രക്തസാക്ഷികളും, പീഡന ഇരകളും. ഏതു തെറിച്ച പെണ്ണിന്റെയും അനാശാസ്യം പീഡനവല്ക്കരിച്ച് രാഷ്ട്രീയ പ്രാധാന്യം നല്‍കി ഭരണപ്രതിസന്ധിയുണ്ടാക്കി കലക്കവെള്ളത്തില്‍കിടന്ന് മീന്‍ പിടിക്കുന്നത് ചില നേതാക്കന്മാരുടെ മൃഗയാ വിനോദമാണ്. കുഞ്ഞാലിക്കുട്ടി ഇന്ത്യന്‍ ജുഡീഷ്വറിയെ വൃത്തിയായി വിലയ്‌ക്കെടുത്ത കഥ ശ്രീമാന്‍ റൗഫ് തന്നെ ഇടയ്ക്കിടയ്ക്ക് ഛര്‍ദ്ദിക്കുന്നുണ്ട്. പി. ജെ. കുര്യന്‍ രാജിവയ്‌ക്കേണ്ടതില്ല എന്നു മഹിളാകോണ്‍ഗ്രസ്സുകാരെക്കൊണ്ട് പറയിച്ചത് അദ്ദേഹം അവരുടെ ചിറ്റപ്പനായതുകൊണ്ടൊന്നുമല്ല. രാജ്‌മോഹന്‍ ഉണ്ണിത്താനെ ഉന്മൂലനം ചെയ്തതും, ഗണേശ് കുമാറിനെ പ്രതിരോധത്തിലാക്കിയതും, പി. ജെ. ജോസഫിന്റെ മാനം കളഞ്ഞതും, നീലലോഹിതദാസനാടാരുടെ ഉറക്കം കെടുത്തിയതും മറ്റും ബലാത്സംഗത്തിന്റെ രാഷ്ട്രീയ ശാസ്ത്രമാണ്. ഒരു പ്രമുഖ സിനിമാതാരം പീഡനക്കേസില്‍ നിന്നും ഊരിപ്പോന്നത് നാല്പത് ലക്ഷം രൂപ മുടക്കിയാണത്രേ. ഒരു രാഷ്ട്രീയ നേതാവ് മുടക്കിയത് ഒരു കോടി രൂപയും. അതാണ് ബലാത്സംഗത്തിന്റെ സാമ്പത്തീക ശാസ്ത്രം. ഇങ്ങനെയുള്ള അനന്തവും അജ്ഞാതവും അവര്‍ണ്ണനീയവുമായ ബലാത്സംഗത്തിന്റെ രാഷ്ട്രീയ-സാമ്പത്തീക ശാസ്ത്രത്തില്‍ ഉറക്കമിളച്ചിരുന്ന് ഗവേഷണം ചെയ്യുന്ന പത്രക്കാരുടെ സ്ഥിതി അതിദയനീയം തന്നെ!.. “പെണ്ണുള്ളിടത്തൊക്കെ പെണ്‍വാണിഭം ഉണ്ടാകുമെന്നും, അമേരിക്കയില്‍ ബലാത്സംഗം എന്നു പറയുന്നത് നമ്മള്‍ ചായകുടിക്കുന്നതുപോലെയാണ്..” എന്നുപറഞ്ഞ് പീഡനങ്ങളെ നിസാരവല്ക്കരിച്ച കേരളമുഖ്യന്‍ ഭയപ്പെട്ടിരുന്നത് അതിന്റെ രാഷ്ട്രീയ-സാമ്പത്തിക ശാസ്ത്രമായിരുന്നുവെന്നത് സ്പഷ്ടം. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് മാധ്യമക്കാര്‍ സ്വന്തം പത്രത്താളുകളിലെ വിവരണാത്മക രതീവാണിജ്യം ഒഴിവാക്കാന്‍ അല്പം സന്മനസ്സുകാണിച്ചാല്‍ പൊതുസമൂഹത്തിന്റെ മനസ്സുദുഷിക്കുന്നത് ഒഴിവാക്കാനാകും. കാരണം, ദുഷിച്ച മനസ്സിന്റെ താളംതെറ്റാന്‍ എളുപ്പമാണെന്നു ഓര്‍ക്കുക.
സത്യത്തില്‍ ബലാത്ക്കാരേണയുള്ള റേപ്പിലൂടെ സമ്പൂര്‍ണ്ണ ലൈംഗിത നടക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഈ മേഖലയില്‍ നടന്ന ചില പഠനങ്ങളും, നെറ്റിലൂടെ പ്രചരിക്കുന്ന ഒളിക്യാമറാ ദൃശ്യങ്ങളും സാക്ഷ്യപ്പെടുത്തുന്നത് “ഇല്ല” എന്നുതന്നെയാണ്. ശക്തിയുക്തം ചെറുത്തുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയില്‍ പ്രാപിക്കുകയയെന്നത് സാങ്കേതികമായിതന്നെ അസാദ്ധ്യമാണ്. അതുപോലെ, പിടഞ്ഞുകൊണ്ടിരിക്കുന്ന ഒരു പെണ്‍കിടാവില്‍ നിന്നും ആര്‍ക്ക് എന്തു നിര്‍വൃതിയാണ് കിട്ടുന്നത്?.. ഒരു വനിതാ അഭിഭാഷക തന്റെ ബലാത്സംഗ പ്രതിയായ കക്ഷിയെ രക്ഷിക്കാന്‍ കോടതിയില്‍ ഉന്നയിച്ച ന്യായം ഇപ്രകാരമായിരുന്നു. “തിരിഞ്ഞുകൊണ്ടിരിക്കുന്ന സൂചിയുടെ ദ്വാരത്തില്‍ നൂല്‍ കോരുക്കല്‍ അസാദ്ധ്യമാണ്” എന്നാണ്. അതോടെ കോടതിയില്‍ കയ്യടിവാങ്ങി കേസ് ജയിച്ചുവത്രേ. അതായത്, ബലാത്സംഗത്തിലൂടെ ലൈംഗിക ദൗത്യം പൂര്‍ണ്ണമാവുകയില്ലയെന്നു സാരം. അപ്പോള്‍, ഒരു സ്ത്രീയുടെ ആത്മാവുതന്നെ നശിക്കുകയാണെന്നുള്ള കോടതിയുടെ കണ്ടെത്തലിന് എന്തടിസ്ഥാനമാണുള്ളത്..?. ഈയൊരു സന്ദര്‍ഭത്തില്‍ മനഃശാസ്ത്ര വിദഗ്ദ്ധര്‍ അടിവരയിട്ടു പറയുന്ന ഒരുവശമുണ്ട്. സത്യത്തില്‍ മുപ്പതുവയസ്സിനു താഴെ പ്രായമുള്ള സ്ത്രീകളെ ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ ചെറുത്തുനില്‍പ്പിന്റേതായ പ്രാരംഭ ബുദ്ധിമുട്ടുകളേയുള്ളൂ. ക്രമേണ ഇന്ദ്രീയാനുഭൂതി ഉണരുന്നതോടെ പ്രതിരോധം ലഘുവായി അവസാനം സമ്പൂര്‍ണ്ണ വിധേയത്വമുണ്ടാകുന്നുവെന്നാണ് പഠനങ്ങള്‍ കാണിക്കുന്നതത്രേ. അപ്പോള്‍, ഇന്ത്യോനേഷ്യന്‍ ഹൈക്കോടതി ജഡ്ജി മുഹമ്മദ് ദാമിംഗ് സനൂസിയുടെ വാക്കുകള്‍ എത്രമാത്രം അര്‍ത്ഥവത്തായിവരുന്നു. വാസ്തവത്തില്‍ മിക്കവാറും എല്ലാ യുവതികളും തികഞ്ഞ സ്വകാര്യതയോടെയുള്ള മൃദുവായ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ്. “വല്ല അലക്‌സാണ്ടര്‍ ദി ഗ്രേറ്റു വന്നാല്‍ സ്ത്രീകള്‍ ഒരുപക്ഷേ ബലാത്സംഗത്തിനു സമ്മതിച്ചേക്കാം. സാധാരണ മിസ്റ്റര്‍ കുരുവിളയോ മിസ്റ്റര്‍ രാമകൃഷ്ണനോ ആണെങ്കില്‍ ഏത് സ്ത്രീയാണ് സമ്മതിക്കുക?..” (മാതൃഭൂമി 15-3-92). എന്ന മാധവിക്കുട്ടിയുടെ വരികള്‍ അന്വര്‍ത്ഥമാക്കുന്നതും മറ്റൊന്നല്ല. ഉപരിയായി ഇടുക്കി ജില്ലയിലെ ഒരു മലയോരഗ്രാമത്തെ സാമ്പിളായെടുത്ത് കേരള ഇക്കണോമിക് ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ് നടത്തിയ ഒരു മോറല്‍ സര്‍വ്വേയില്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം ഒരു സ്ത്രീ ശരാശരി 3.2 പുരുഷന്മാരുമായി ഇണചേരുന്നുവെന്നാണ്. 2007 ല്‍ വനിതാ ശിശുക്ഷേമ മന്ത്രാലയം പഠനവിധേയമാക്കിയ 12477 കുട്ടികളില്‍ 68.99 ശതമാനം പേരും ലൈംഗിക ചൂഷണത്തിന് വിധേയരായിരുന്നു. കേരളത്തിലെ ഒരു നഗരത്തിലെ ഒരു വനിതാ കോളേജ് കേന്ദ്രീകരിച്ച് നടത്തിയ പഠനം 73 ശതമാനം പേരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍ അത്ഭുതപ്പെടാനില്ല. കാരണം, കാലം ആധുനീക അണുകുടുംബത്തിലധിഷ്ഠിതമായ വിവരസാങ്കേതികവിദ്യാലോകമാണ്. അതിസങ്കീര്‍ണ്ണമായ സാമൂഹ്യവ്യവസ്ഥിതി നിലനില്‍ക്കുന്ന രാജ്യമാണ്. മതിയായ കായികാദ്ധ്വാനമില്ലാതെയുള്ള സുഭിക്ഷമായ ഭക്ഷണചര്യയും, അതുണ്ടാക്കുന്ന ശാരീരിക സുസ്ഥിതിയും ലൈംഗികഹോര്‍മ്മോണുകളെ ത്വരിതപ്പെടുത്തുകയും, കൂടാതെ, ഇന്‍ര്‍നെറ്റ്, ടി.വി. ചാനല്‍ വഴി കോരിചൊരിയുന്ന രതിലീലാവിലാസങ്ങളും യുവതികളെ അല്പസ്വല്പമൊക്കെ വേലിചാടാന്‍ പ്രേരിപ്പിച്ചാല്‍ അതിലെന്താണ് ഇത്ര അത്ഭുതപ്പെടാന്‍?. അതിന്റെ പ്രത്യാഘാതം ഇപ്രകാരമായിട്ടാണ് വന്നിരിക്കുന്നത്. തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ഓരോ മാസവും ശരാശരി 300 പേരെങ്കിലും ഡി. എന്‍. എ വിരലടയാള പരിശോധനകള്‍ നടത്താനെത്തി തന്റെ ഭാര്യയ്ക്ക് പിറന്ന കുഞ്ഞ് തന്റേതാണെന്ന് ഉറപ്പുവരുത്തുന്നുണ്ടത്രേ. (മാതൃഭൂമി ആഴ്ചപ്പതിപ്പ് 31-1-99). ഈയൊരു പരമാര്‍ത്ഥം യുഗങ്ങള്‍ക്കുമുമ്പ് “യാം കാമയാമീ മയീ”… എന്നു തുടങ്ങുന്ന ശ്ലോകത്തിലൂടെ ഭര്‍ത്തഹരി വ്യംഗ്യേന പറഞ്ഞുവച്ചിട്ടുണ്ട്. ആ ശ്ലോകത്തിന് എ. ആര്‍. രാജരാജവര്‍മ്മ നല്‍കിയ വിവര്‍ത്തനം ഇപ്രകാരമാണ്.
“ഒരുത്തനോടു ജല്പിക്കും
രാഗാലന്യനെ നോക്കീടും
ധ്യാനിക്കുമന്യനെ, സ്ത്രീകള്‍-
ക്കിഷ്ടമാരുണ്ടു ഭൂമിയില്‍” …
പെണ്ണുങ്ങള്‍ അത്ര ചില്ലറക്കാരികളൊന്നുമല്ല. ഈയ്യിടെയാണല്ലോ എട്ടുംപൊട്ടും തിരിയാത്ത പാവം പതിനൊന്നുകാരനെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ 40 വയസ്സുകാരി വീട്ടമ്മയെ പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബൈബിളില്‍ ലോത്തിന്റെ പെണ്‍മക്കള്‍ ലോത്തിനെ വീഞ്ഞുകുടിപ്പിച്ച് മയക്കിക്കിടത്തിയിട്ടാണ് ബലാത്സംഗത്തിനു മുതിരുന്നത്. സ്ത്രീകള്‍ക്ക് ആധിപത്യസ്വഭാവമുണ്ടായിരുന്ന ഒരു പുരാതന ആദിവാസി ഗോത്രസമൂഹത്തില്‍ സ്ത്രീകള്‍ പുരുഷന്മാരെ തേടിപ്പിടിച്ച് ബലാത്സംഗം ചെയ്യുമായിരുന്നുവത്രേ. എതിര്‍ക്കുന്ന പുരുഷനെ അനുസരിപ്പിക്കാന്‍ ദേഹത്ത് മലമൂത്രവിസര്‍ജ്ജനം നടത്തിയും, സംഘമായി ചേര്‍ന്ന് ദ്രോഹിച്ചും അപമാനിക്കുകയും ചെയ്തിരുന്നതായി പ്രശസ്ത നരവംശശാസ്ത്രജ്ഞനായ മലിനോവ്‌സ്‌കി (Bronislaw Karper Malinovski 1884-1942) തന്റെ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.
കൂടാതെ ഖുര്‍ ആനിലും ഒരു കഥ പരാമര്‍ശിക്കുന്നുണ്ട്. മിസ്‌റിയിലെ (ഈജിപ്ത്) മന്ത്രിയായ അസീസും ഭാര്യ സുലേഖയ്ക്കും മക്കളില്ല. അങ്ങനെ ഒരുദിവസം അവര്‍ ചന്തയില്‍ നിന്നും യൂസഫ് നബിയെ വിലകൊടുത്തുവാങ്ങി തങ്ങളുടെ പരിചാരകനാക്കുന്നു. ആ ബാലന്‍ യുവസുന്ദരനാകുന്നതോടെ സുലേഖ അവനില്‍ തീര്‍ത്തും അനുരക്തയാവുകയും ചെയ്യുന്നു. ആസക്തി അധികരിച്ച അവള്‍ ഒരുദിവസം അവനെ കയറിപ്പിടിച്ച് ബലാത്സംഗത്തിനു മുതിരുന്നു. കുതറിയോടിയ യൂസഫിന്റെ വസ്ത്രത്തിന്റെ പിന്‍ഭാഗം കീറിപ്പോകുന്നു. ആ നിമിഷം ഭര്‍ത്താവായ മന്ത്രി അവിടേയ്ക്കു കടന്നുവരുന്നു. അപ്പോള്‍ സുലേഖ ആത്മരക്ഷാര്‍ത്ഥം അടവ് മാറ്റി ആക്രോശിച്ചു.
“നിങ്ങളുടെ ഭാര്യയോട് അരുതാത്തതിന് കടന്നുവന്ന ഈ പരിചാരകനെ തടവിലിടൂ”…
“അല്ല … അവരാണ് എന്നെ വശീകരിച്ചത് .”.. യൂസഫ് കെഞ്ചി.
അപ്പോഴുണ്ടായ തര്‍ക്കത്തിനൊടുവില്‍ ബന്ധുക്കള്‍ ഇടപെട്ടു. വസ്ത്രത്തിന്റെ മുന്‍ഭാഗമാണ് കീറിയതെങ്കില്‍ അവന്‍ അവളെ കയറിപിടിച്ചതാണ്. പിന്‍ഭാഗമാണ് കീറിയതെങ്കില്‍ അവള്‍ അവനെ കയറിപിടിച്ചതാണ്. ബന്ധുക്കള്‍ നോക്കിയപ്പോള്‍ പിന്‍ഭാഗമാണ് കീറിക്കാണപ്പെട്ടത്. അതോടെ പ്രഭുകുടുംബത്തിലെ വനിതകള്‍ “കാമം മൂത്ത് മന്ത്രിപത്‌നി വേലക്കാരനെ കയറിപ്പിടിച്ചു” എന്ന് പരിഹസിച്ചുവത്രേ. (എം.എന്‍.കാരശ്ശേരി)
ഇങ്ങനെ യുവതികള്‍ രത്യാദിവിഷയങ്ങളില്‍ അടിസ്ഥാനപരമായി രണ്ടുപ്രകൃതക്കാരാണ്. ഒന്നാമത്തെ വിഭാഗം ലൈംഗികത ഇഷ്ടപ്പെടുകയും പക്ഷേ അച്ചടക്കത്തോടെയും, ആദര്‍ശശുദ്ധിയോടെയും ഏകഭര്‍തൃവ്രതക്കാരായി ജീവിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ വിഭാഗം മുന്‍പറഞ്ഞ കഥയിലെ സുലേഖയെപ്പോലെ ലൈംഗികത നന്നായി ഇഷ്ടപ്പെടുകയും, അനുകൂലമായ അവസരങ്ങളുണ്ടാകുമ്പോള്‍ രഹസ്യസമാഗമത്തിനായി ശ്രമിച്ച് അത് ആസ്വദിക്കുകയും ചെയ്യുന്നു. ഇതില്‍ ആദ്യത്തെ വിഭാഗത്തിനുമാത്രമേ അപമാനബോധമുള്ളൂ. അവക്ക് അപമാനിതയായാല്‍ ആത്മനാശം സംഭവിച്ചതുപോലെയാണ്. അതുകൊണ്ടുതന്നെ അവര്‍ നിശ്ചിതമായി സംരക്ഷിക്കപ്പെടണം. പക്ഷേ, രണ്ടാമത്തെ വിഭാഗത്തിന്റെ പരിധിവിട്ടുള്ള ലൈംഗികഭ്രമമാണ് സമൂഹത്തിനും, ഉപരിയായി അവനവനുതന്നെയും അപകടമുണ്ടാക്കുന്നത്. “നാരികള്‍… നാരികള്‍ …. വിശ്വവിപത്തിന്‍ നാരായ വേരുകള്‍” … എന്നു ചങ്ങമ്പുഴയെക്കൊണ്ട് പാടിച്ചതും ഇവരുടെ സവിശേഷ പ്രവണതകളാണ്. ഇക്കൂട്ടര്‍ക്ക് സ്വാഭാവികമായുണ്ടാകുന്ന തിക്താനുഭവങ്ങളെ സാമാന്യവല്ക്കരിച്ച് ഉയര്‍ത്തിക്കാട്ടി അതൊരു വനിതാവിമോചന പ്രശ്‌നമാക്കിമാറ്റുന്ന ഗൂഡതന്ത്രമാണ് സാധാരണ കണ്ടുവരുന്ന രാഷ്ട്രീയ സ്ത്രീപീഡനം. ഇവര്‍ സമൂഹത്തിന്റെ ദയാവായ്പ് അര്‍ഹിക്കുന്നില്ല. ഇവിടെ ബലിയാടാകുന്നതാകട്ടെ അവരുടെ ആകര്‍ഷണകെണിയിലകപ്പെട്ട പാവം പുരുഷനും. അവനാകട്ടെ പണവും, മാനവും, കുടുംബവും, ഭാവിയും എല്ലാമെല്ലാം നഷ്ടപ്പെട്ട് മൃതപ്രായമാകുന്നു. ഇത് അതിക്രൂരമായ പുരുഷപീഡനമാണ്. ചോദ്യംചെയ്യപ്പെടാന്‍ നിയമവും, വകുപ്പുകളുമില്ലാത്ത ഒരുതരം പരപീഡാവിനോദം.
അച്ചടക്കത്തോടെ നേര്‍വഴിക്ക് ജീവിക്കുന്ന സ്ത്രീകളുടെ നേര്‍ക്കും, കുട്ടികളുടെ നേര്‍ക്കുമുള്ള അതിക്രമങ്ങള്‍ എന്തുവിലകൊടുത്തും തടഞ്ഞേ പറ്റൂ. അതിന് ഉത്തരവാദിത്വ ബോധമുള്ള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാകണം. വധശിക്ഷയൊഴികെ ആജീവനാന്തം തടവുശിക്ഷ വരെ അതിനായി ചുമത്താവുന്നതാണ്. ഇന്ത്യയില്‍ ലൈംഗികാതിക്രമങ്ങള്‍ക്കുള്ള മുഖ്യകാരണം “ലൈംഗിക വിശപ്പ്” എന്നു മാധ്യമങ്ങള്‍ പറയുന്ന പെണ്‍ദാരിദ്ര്യം തന്നെയാണ്. ഇരുപത് ലക്ഷം ലൈംഗിക തൊഴിലാളികളുള്ള ഇന്ത്യയില്‍ അവരുടെ ആരോഗ്യകരമായ സേവനം ആസക്തരായ ആവശ്യക്കാരിലേയ്ക്ക് തൃപ്തികരമായി എത്താത്തതുതന്നെയാണ് പൈശാചികാതിക്രമങ്ങള്‍ക്കുള്ള മുഖ്യകാരണം. ഇന്ത്യന്‍ സാമൂഹ്യപശ്ചാത്തലം പാശ്ചാത്യരില്‍ നിന്നും തികച്ചും വിഭിന്നമാണ്. പാശ്ചാത്യകൗമാരം ലൈംഗികത ആസ്വദിച്ച് വളരുമ്പോള്‍ ഇവിടത്തെ കുമാരന്മാര്‍ക്ക് ലൈംഗികത കൊതിയൂറുന്ന വിലക്കപ്പെട്ട കനിയാണ്. അത് മനസ്സിലേല്‍പ്പിക്കുന്ന ആഘാതമാണ് ലൈംഗികാതിക്രമങ്ങള്‍ക്കുള്ള മനഃശാസ്ത്ര ഹേതു. എന്നാല്‍ പാശ്ചാത്യരോട് ഏറെക്കുറേ സമാനമായ സാമൂഹ്യാന്തരീക്ഷം നൂറ്റാണ്ടുകള്‍ക്കുമുമ്പേ നിലനിന്നിരുന്ന ഒരുരാജ്യമാണ് കാമസൂത്ര പിറവികൊണ്ട നമ്മുടെ ഭാരതം. നല്ലൊരു വൈശിക സംസ്‌ക്കാരത്തിന്റെ ഈറ്റില്ലമായിരുന്നു ഇവിടെ. ആ കാലഘട്ടത്തിലെ ദേവദാസി സമ്പ്രദായവും, സാര്‍വ്വത്രികമായ ഗണികാ ഗൃഹങ്ങളും യുവാക്കളുടെ കാമശമനത്തിനുള്ള മുഖ്യ ആശ്രയമായിരുന്നു. ആട്ടപ്രാന്ത്, ആനപ്രാന്ത്, അച്ചിപ്രാന്ത് ഇവയില്‍ മുങ്ങിക്കുളിച്ചു കഴിഞ്ഞിരുന്ന നാടുവാഴിതമ്പുരാക്കന്മാര്‍ക്കും, ജന്മിമാര്‍ക്കും സുഖം പകരാന്‍ വിധിക്കപ്പെട്ട അടിയാന്‍ പെണ്‍വര്‍ഗ്ഗത്തിന് ലജ്ജാപരമായ വിധേയത്വമല്ലാതെ വിപ്ലവപരമായ വിമോചനബോധമുണ്ടായിരുന്നില്ല. ജന്മിക്ക് വിധേയയാകുകയെന്നതായിരുന്നു നാട്ടാചാരം. ഭൂവുടമയ്ക്ക് ഭൃത്യന്മാരുടെ പെണ്‍മക്കളെ അവരുടെ കല്യാണത്തിന്റെ തലേനാള്‍ സഹശയനത്തിനുപയോഗിക്കാമെന്ന ആചാരം വരെ കേരളത്തിലുണ്ടായിരുന്നു. പിന്നീടുവന്ന ക്രൈസ്തവ മിഷണറി പ്രവര്‍ത്തകരാണ് ലൈംഗികത പാപമാണെന്നും, അതിന്മേലുള്ള അച്ചടക്കമാണ് ജീവിത വിജയത്തിനുള്ള ആധാരമെന്നും ഇന്നാട്ടുകാരെ പഠിപ്പിച്ചത്. ക്രമേണ ഉല്‍കൃഷ്ഠ കുടുംബബന്ധത്തിലൂന്നിയുള്ള ഒരു സദാചാര വ്യവസ്ഥിതി ഇവിടെ വളര്‍ന്നുവന്നു. ഫലമോ, തീവ്രസഹജ വികാരങ്ങളെ കണക്കറ്റ് ദമനം ചെയ്യേണ്ട അവസ്ഥയില്‍ ലൈംഗിക വ്യതിയാനവും സാര്‍വ്വത്രികമായി. അങ്ങിനെ ആവശ്യസാക്ഷാത്ക്കാരത്തിന് ബലാത്സംഗമെന്ന അക്രമാസക്തരതിസ്വഭാവം വൈകൃതമായി യുവാക്കളില്‍ പടര്‍ന്നുപിടിച്ചു. അതുകൊണ്ടാണ് “ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ ബലാത്സംഗബോധം ഉള്‍ച്ചേര്‍ന്നിരിക്കുന്നു” എന്ന് പ്രശസ്ത പത്രപ്രവര്‍ത്തകനായ പ്രവീണ്‍സ്വാമി പറഞ്ഞത്. ഒരുവിഭാഗം ഉന്നതശ്രേണിയില്‍പ്പെട്ടവര്‍ കാസനോവയെപ്പോലെ പെണ്‍സുഖത്തില്‍ മുങ്ങിക്കുളിച്ച് ആസ്വദിച്ചു തിമിര്‍ക്കുമ്പോള്‍ മറ്റൊരു ബഹുഭൂരിപക്ഷം യുവാക്കളും ലൈംഗികകൊടുംപട്ടിണിയുടെ ദൈന്യാവസ്ഥയിലാണെന്ന സ്ഥിതി അവരെ പ്രകോപനപ്പെടുത്തുന്നു. അതുകൊണ്ടാണ് വിഷ്വല്‍ മീഡിയയോട് ഗ്ലാമര്‍വല്ക്കരണം നിര്‍ത്താന്‍ പൊതുസമൂഹം ആവശ്യപ്പെടുന്നത്. സ്ത്രീകളെ ആദരിക്കുകയും, ബഹുമാനിക്കുകയും ചെയ്യണമെന്നു ആഹ്വാനം ചെയ്യുന്ന അതേ ചാനലില്‍ക്കൂടിയാണ് ഉടുതുണി അഴിച്ചിട്ട യുവതരുണികളുടെ മാദക ചേഷ്ട കളും സംപ്രേക്ഷണം ചെയ്യുന്നത്. ഈ കാമസ്രോതസ്സുകളെ ബഹുമാനിക്കാന്‍ ഷണ്ഡന്മാരായ ആണുങ്ങളെയൊന്നും ദൈവം സൃഷ്ടിച്ചിട്ടില്ല.
പണ്ട് റോമാസാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായ കലിഗുല (എ.ഡി. 37-41) തന്റെ അമിത ധൂര്‍ത്തില്‍ കൊട്ടാരത്തിന്റെ ഖജനാവ് നന്നേ ശോഷിച്ചവേളയില്‍ ഒരു ഉപായം പ്രയോഗിച്ചത്രേ. കൊട്ടാരത്തിലെ അന്തപ്പുര സ്ത്രീകളേയും, തന്റെ സഹോദരിമാരേയും ഉപയോഗിച്ച് ഒരു രാജകീയ വ്യഭിചാര ശാല ഉണ്ടാക്കി. നീറോ ചക്രവര്‍ത്തിയുടെ അമ്മ അഗ്രിപ്പിന ലെസ്ബിയ എന്നിവരും അതില്‍ ഉള്‍പ്പെട്ടിരുന്നു. ഇതുമാതൃകയാക്കി എല്ലാ പ്രഭ്വികളും അവരുടെ പുത്രിമാരും ഇതുപോലെ ചെയ്യണമെന്നും, ഇവരെ സന്ദര്‍ശിക്കുന്ന പ്രഭുക്കള്‍ ആയിരം സ്വര്‍ണ്ണ നാണയം ഖജനാവിലേയ്ക്ക് നല്‍കണമെന്നും ഉത്തരവിട്ടിരുന്നുവത്രേ. തന്മൂലം യുവാക്കളുടെ ലൈംഗികദാഹം ശമിക്കുകയും, കൊട്ടാരത്തിലേയ്ക്ക് ധാരാളം പണമൊഴുകുകയും ചെയ്തിരുന്നു. ഇതുപോലെ, രതിയാശ്വാസകേന്ദ്രങ്ങള്‍ ധാരാളം തുറക്കുകയെന്നതാണ് ലൈംഗികാതിക്രമങ്ങള്‍ ഇല്ലാതാക്കാനുള്ള ഏക പോംവഴിയായി ഫെയ്‌സ്ബുക്കിലും, ട്വിറ്ററിലും മറ്റും എഴുതുന്ന ബുദ്ധിജീവിവര്‍ഗ്ഗത്തിന്റെ നിര്‍ദ്ദേശം. മതനിഷ്ഠാപരമായ വിശ്വാസസംസ്‌ക്കാരത്തിന്റെ ശോഷണമാണ് സ്ത്രീകളോട് അനാദരവ് കാട്ടാനുള്ള കാരണമായി പണ്ഡിതന്മാര്‍ പറയുന്നത്. ഉല്‍കൃഷ്ട ജീവിതമൂല്യങ്ങള്‍ സര്‍വ്വമതങ്ങളും വിഭാവന ചെയ്യുന്നു. സദ്‌സ്വഭാവചര്യകളുടെ വിളനിലമാക്കി വ്യക്തി സംസ്‌ക്കരണം നടത്തുവാനും തദ്വാരാ ആദര്‍ശയുക്തരായ സമൂഹത്തെ സൃഷ്ടിക്കാനും മതപരമായ സൈദ്ധാന്തികപ്രബോധനങ്ങള്‍ക്കു കഴിയും. ഇസ്ലാമിക സമൂഹത്തില്‍ വ്യഭിചാരത്തെ കര്‍ശ്ശനമായി വിലക്കിയിരിക്കുന്നു. അന്യസ്ത്രീപുരുഷന്മാര്‍ തമ്മില്‍ ഹസ്തദാനം നല്‍കുന്നതുപോലും നിക്ഷിദ്ധമാണ്. അവിവാഹിതരായ സ്ത്രീപുരുഷന്മാര്‍ വ്യഭിചരിച്ചാല്‍ നൂറു അടിയാണ് ഇരുവര്‍ക്കുമുള്ള ശിക്ഷ. എന്നാല്‍, അവര്‍ വിവാഹം കഴിച്ച അന്യരാണെങ്കില്‍ എറിഞ്ഞുകൊല്ലണമെന്നാണ് വിധി. പ്രവാചകന്റെ (സ) ഭരണകാലത്ത് ഇത്തരം നാലു കേസുകളില്‍ എറിഞ്ഞുകൊല്ലാന്‍ കല്പിച്ചിട്ടുള്ളതായി കാണുവാന്‍ സാധിക്കും. ഖുര്‍-ആന്‍ വചനപ്രകാരം “സത്യവിശ്വാസികളായ പുരുഷന്മാരോടു പറയുക, അവര്‍ തങ്ങളുടെ കണ്ണുകള്‍ താഴ്ത്തുകയും തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിക്കുകയും ചെയ്തുകൊള്ളട്ടെ. അത് അവര്‍ക്ക് ഏറ്റവും പരിശുദ്ധമായ മാര്‍ഗ്ഗമാണ്. അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് സൂഷ്മമായി അറിയുന്നവനാകുന്നു”. (24:31). പാപങ്ങളില്‍ നിന്നും നിന്റെ ദൃഷ്ടിയെ പിന്‍വലിക്കാനും, ദുഷ്ടലാക്കോടെ പരസ്ത്രീയ ദര്‍ശ്ശിക്കുക അരുതെന്നും വചനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. പ്രാമാണ്യ ഗ്രന്ഥങ്ങളിലെ സൂക്തങ്ങളുടെ വ്യാഖ്യാനപ്രകാരം മുഖ്യമായും പത്തു സാരോപദേശങ്ങളാണ് പണ്ഡിതന്മാര്‍ നിദ്ദേശിക്കുന്നത്. അവ ചെവിക്കൊള്ളാന്‍ തയ്യാറായാല്‍തന്നെ സ്ത്രീ അതിക്രമങ്ങള്‍ സമൂഹത്തിന്‍ നിന്നും ഉന്മൂലനം ചെയ്യപ്പെടുമെന്നത് തീര്‍ച്ചയാണ്.
1. ഇരുവരും മാന്യമായ വസ്ത്രധാരണം ചെയ്യണം. പുരുഷ വികാര ഉത്തേജനത്തിന് കാഴ്ച പ്രധാന പങ്കുവഹിക്കുന്നതിനാല്‍ സ്ത്രീകള്‍ അവരുടെ ആകര്‍ഷണീയത പ്രകടിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുത്.
2. ലൈംഗികപ്രകോപനകരമായ കാബറെ, സൗന്ദര്യമത്സരം ഇവയൊന്നും സമൂഹത്തില്‍ ഉണ്ടാകരുത്.
3. വ്യഭിചാരത്തിലേയ്ക്ക് നയിക്കുന്ന സ്ത്രീപുരുഷ സംസര്‍ഗ്ഗം പാടില്ല.
4. ലൈംഗിക തൊഴിലാളികള്‍ ഇസ്ലാമിക സമൂഹത്തില്‍ അനുവദനീയമല്ല.
5. അന്യസ്ത്രീ പുരുഷന്മാര്‍ ഒന്നിച്ചു (ഭര്‍ത്താവോ, വിവാഹം നിക്ഷിദ്ധമായ ബന്ധുവോ കൂടെയില്ലാതെ) യാത്ര ചെയ്യരുത്.
6. അന്യസ്ത്രീ പുരുഷന്മാര്‍ മറ്റൊരാളുടെ സാന്നിദ്ധ്യത്തിലല്ലാതെ സ്വകാര്യ സംഭാക്ഷണത്തിലേര്‍പ്പെടരുത്.
7. പുരുഷന്‍ സ്ത്രീയേയോ, സ്ത്രീ പുരുഷനേയോ വിവാഹത്തിലൂടെ ഇണകളായി മാറിയില്ലെങ്കില്‍ കാമവികാരത്തോടെ നോക്കരുത്.
8. കാമവികാരമുണ്ടാക്കുന്ന രീതിയില്‍ സംസാരിക്കുകയോ കൊഞ്ചിക്കുഴയുകയോ ചെയ്യരുത്.
9. പുരുഷന്‍ വിവാഹാവശ്യവുമായി വന്നാല്‍ സംസ്‌ക്കാര സമ്പന്നനാണെങ്കില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊടുക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണം.
10. ഒരു സ്ത്രീയെക്കൊണ്ട് വികാരശമനം സാദ്ധ്യമാകാത്തവര്‍ക്ക് ഒന്നിലധികം പേരെ വിവാഹം ചെയ്യാന്‍ അനുവാദമുണ്ട്.
ഈ സാരോപദേശങ്ങളെ അടിസ്ഥാനപ്പെടുത്തി അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് പുതുച്ചേരി ഗവണ്‍മെന്റ് ചില സാമൂഹ്യപരമായ നിലപാടുകളെടുത്തിട്ടുണ്ട്. പെണ്‍കുട്ടികളെ എല്ലാവിധത്തിലും ആണ്‍കുട്ടിക ളില്‍നിന്നും അകറ്റിവളര്‍ത്താനുള്ള ഒരു പദ്ധതി സര്‍ക്കാര്‍ സ്വീകരിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ബസ്സുകള്‍ വേണം. പെണ്‍കുട്ടികള്‍ ഓവര്‍ക്കോട്ട് ധരിക്കണം, കാമ്പസില്‍ മൊബൈല്‍ ഫോണ്‍ പാടില്ല തുടങ്ങിയവ സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതലുകളാണ്. കൂടാതെ, സ്ത്രീപുരുഷന്മാര്‍ തമ്മില്‍ ഇടപഴകുന്നതിനുള്ള അവസരം നിഷേധിച്ചാല്‍ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് ജമാ അത്തെ ഇസ്ലാമിയുടെ വാദം. അത്രമേല്‍ കര്‍ശ്ശനനടപടിയൊന്നും സ്വീകരിച്ചില്ലെങ്കിലും മേല്‍പറഞ്ഞ ദശോപദേശത്തിലെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് സ്വന്തം നിലയില്‍ അച്ചടക്കവും, ഒതുക്കവും കാത്തുസൂക്ഷിച്ചാല്‍ സ്ത്രീജനങ്ങളേ, നിങ്ങള്‍ക്ക് ഒരാപത്തുകളും വരികയില്ല. അതല്ല, ഇതെല്ലാം സ്ത്രീകള്‍ക്കുള്ള കൂച്ചുവിലങ്ങാണെന്നു വിമോചനദൃഷ്ട്യാ തോന്നുന്നുവെങ്കില്‍ ചൈസീസ് തത്വചിന്തകനായ ലാവോത്‌സെ യുടെ സഹസ്രാബ്ദങ്ങള്‍ക്കുമുമ്പുള്ള ഈ ഉപദേശമെങ്കിലും അനുസരിക്കുവാന്‍ തയ്യാറാവുക. “ നിങ്ങള്‍ ബലാത്സംഗത്തിന് ഇരയാവുകയും ഒരുവിധത്തിലും രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ലെന്നു നിങ്ങള്‍ക്ക് ബോദ്ധ്യമാവുകയും ചെയ്താല്‍ പൂര്‍ണ്ണമായി കീഴടങ്ങുക. കിടന്നുകൊടുത്ത് സുഖിക്കുക ”…… അത്രമാത്രം. നിങ്ങള്‍ക്കു ദൈവം നല്ലതുവരുത്തട്ടെ…
Generated from archived content: essay1_apr1_13.html Author: nazarrawether
Click this button or press Ctrl+G to toggle between Malayalam and English