ഉച്ച പോയ് മറയുമ്പോളെന്നും
ഊതിക്കാച്ചിയ പൊന്നുപോലെ
ജനിക്കാൻ പോയ് മറയുന്നർക്കൻ
പടിഞ്ഞാറൊ ചെന്തളികയായ്.
നമ്മളെയൂട്ടി ഉറക്കുമ്പോൾ
നിത്യസഞ്ചാരിയായ് അർക്കൻ, പക്ഷേ
പുത്തനുണർവോടെ വർദ്ധിക്കാൻ
രാവുറക്കം നമുക്കനിവാര്യമത്രേ!.
Generated from archived content: poem1_sep17_09.html Author: krishnankutty_silknagar