കാവ്‌

രാവിന്റെ നീലയാമത്തിൽ

സ്വർണ്ണ നാഗങ്ങൾ പാൽക്കുടിക്കുമ്പോൾ

രാവിന്റെ ജീർണ്ണിച്ച മതിലുകൾ

കാണാതെ വേർപാടിന്റെ സുഖം ഓർത്തു

കിടക്കുമ്പോൾ കൂമനും വിളിക്കുന്നു

ചീവീടിന്റെ ശബ്‌ദം കേൾക്കാം

ഒരുപേന തുമ്പിൽ മായാതെ മറക്കാതെ

ചിത്രക്കൂടങ്ങൾ നിരന്നുനിൽക്കുന്നു.

Generated from archived content: poem2_oct29_10.html Author: ashok

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here