‘നിന്റെ കവിളുകളിലെന്താണിത്ര മുറിപ്പാടുകള്‍?’
‘ഓ… അതോ… അമേരിക്കയില്‍ നിന്നു തിരികെ പോരുമ്പോള്‍ സ്നേഹിതന്മാര്‍ അര്‍പ്പിച്ച ചുംബനമാണ്.’
‘മുറിപ്പാടുകളിലൂടെ ചോര വാര്‍ന്നൊഴുകുന്നല്ലോ?’
‘ശരിയാണ്. പട്ടിണികൊണ്ട് നട്ടം തിരിയുന്നവരുടെ മുഖത്ത് മാംസപേശികളില്ല. എല്ലിന്‍ കഷണങ്ങള്‍ മാത്രം!’
Generated from archived content: story2_aug25_11.html Author: ramapuram_chandrababu