എച്ചില്‍ത്തൊട്ടിയില്‍ നിന്നു ഭക്ഷണം കഴിച്ചു വിശപ്പടക്കിയതിനു ശേഷം അയാല്‍ മൊബൈല്‍ ഫോണെടുത്തു ആരെയോ വിളിച്ചു
എന്നിട്ടു ഹൃദയത്തോടടുത്തു നില്‍ക്കുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ തിരുകുന്നതിനു പകരം അയാള്‍ മൊബൈല്‍ ഫോണ്‍ വാരിയെല്ലുകള്‍ക്കിടയില്‍ തിരുകിവച്ചു.
Generated from archived content: story5_sep5_13.html Author: pk_parakadavu