യന്ത്രം വിതച്ചു.
യന്ത്രം കൊയ്‌തു,
യന്ത്രം കുത്തി,
യന്ത്രം വച്ചുവിളമ്പി.
മനുഷ്യനുണ്ടു,
രുചിയോടെയുണ്ടു.
ഉണ്ടു കഴിഞ്ഞപ്പോഴേയ്‌ക്കും
മനുഷ്യനും ഒരു
യന്ത്രമായിക്കഴിഞ്ഞിരുന്നു.
Generated from archived content: poem3_feb5_09.html Author: mohanakrishnan_kalady