‘ഗാനഗന്ധർവൻ’ എന്നൊക്കെ പലരും ഇന്ന് എന്നെ വിശേഷിപ്പിക്കുന്നുണ്ട്. പി. ഭാസ്‌കരൻ മാഷും മറ്റു ചിലരും ഇല്ലായിരുന്നെങ്കിൽ ഇന്നു കാണുന്ന ഞാൻ ഉണ്ടാകുമായിരുന്നില്ല.
കെ. ജെ. യേശുദാസ്
ഇംഗ്ലീഷിൽ എഴുതുന്ന ഇന്ത്യൻ എഴുത്തുക്കാരെ മാത്രമാണ് വിദേശികൾ അറിയുന്നത്. അറപ്പു തോന്നുന്ന രീതിയിൽ രതിയെപ്പറ്റി ഇംഗ്ലീഷിൽ എഴുതുന്നവർക്കാണ് ഇപ്പോൾ മാർക്കറ്റ്. ഇതാണ് ഇന്ത്യൻ സാഹിത്യമെന്ന് വിദേശികൾ ധരിക്കുന്നു
എം. മുകുന്ദൻ
Generated from archived content: essays1_apr17_07.html