വലുതോ ചെറുതോ എന്ന ഭേദമില്ലാതെ എല്ലാ മാഗസിനുകളെയും രചനകളാൽ അനുഗ്രഹിച്ച അവധൂത കവിയാണ് കുഞ്ഞുണ്ണിമാഷ്. ഇനി മലയാളത്തിന് മാഷ് ഇല്ലാത്ത ദിനങ്ങൾ. മേഘപാളികൾക്കുളളിൽ നിന്ന് നമ്മെ കാണാതെ മാഷ് വരും, മിന്നൽദ്യുതിയായി. ആദ്യലക്കം തൊട്ട് ‘ഇന്നി’ൽ മാഷ് എഴുതി അസംഖ്യം കവിതകൾ… ചിലവ വീണ്ടും ചേർക്കുന്നു ഗുരുപൂജയായി.
Generated from archived content: editorial_july5_06.html