അന്ന് ഒരു സുഹൃത്തിന്റെ വീട്ടിലേക്കു പോരുന്ന വഴിയിൽ സജിവക്കീൽ മകൾക്ക് രണ്ട് കിറ്റ് കാറ്റ് വാങ്ങിക്കൊടുത്തു.
അത് കൈയിൽ കിട്ടിയതും മകൾഃ
നമ്മൾ പോകുന്ന വീട്ടിൽ കുട്ടികളുണ്ടോ അച്ഛാ…“
”മോൾക്ക് കളിക്കാനല്ലേ!… അവിടെ നല്ലൊരു ചേച്ചിയുണ്ട്.“
ഉടനെ മകൾഃ ”എന്നാൽ കിറ്റ് കാറ്റ് ഇപ്പത്തന്നെ കഴിച്ചേക്കാം.“
Generated from archived content: story3_april15_08.html Author: akbar_kakkattil