മാനം കാത്ത വിലാപത്തിന്റെ കുളമ്പടിയൊച്ചയാണ് നാം കേട്ടത്അനാഥന്റെയും അനാഥയുടെയുംനഷ്ട സ്വപ്‌നങ്ങളുടെ ചേതനയറ്റവികാരം മാത്രം രാത്രിയില്‍ കൂട്ടിനുണ്ടായിരുന്നുവിധി വിതച്ചുകൊടുത്ത അരക്ഷിതാവസ്ഥപാകം ചെയ്തു മകന് തിന്നാന്‍ കൊടുത്ത്വിധിയും വിധവയും മകനെ വളര്ത്തിമനോധൈര്യത്തെ വരിഞ്ഞു കെട്ടിആത്മ ബന്ധത്തിന്റെ മുന്നില്വച്ച്സ്നേഹം തിളപ്പിച്ച് കോരിക്കൊടുത്ത്തളര്ന്ന അമ്മയെ മകന്‍ വളര്‍ത്തി.
Generated from archived content: poem5_june5_13.html Author: sasthamkotta_rahim
Click this button or press Ctrl+G to toggle between Malayalam and English