വിളക്കുടി രാജേന്ദ്രൻ
ദരിദ്രവാസി
‘ആ ദരിദ്രവാസി ഇപ്പോൾ വരും’ - അച്ഛൻ പറഞ്ഞു. വന്ന ആളെ കൊച്ചുമകൾ ശ്രദ്ധിച്ചു. മറ്റൊരു ദിവസം കോളിംഗ് ബെൽ മുഴങ്ങി. ‘ആരാണെന്നു നോക്കിയേ’ കൊച്ചു മകളോട് അച്ഛൻ പറഞ്ഞു. അവൾ കതകു തുറന്നു. മറുപടി ഇങ്ങനെയായിരുന്നു ; “ഇന്നാളു വന്ന ആ ദരിദ്രവാസി അങ്കിളാ അച്ഛാ”. Generated from archived content: story1_feb15_07.html Author: vilakudy_rajendran