Home Authors Posts by വെണ്ണല മോഹൻ

വെണ്ണല മോഹൻ

0 POSTS 0 COMMENTS
വെണ്ണല മോഹൻ, ‘സൗപർണ്ണിക’, 2&118 എ, എരൂർ നോർത്ത്‌ പി.ഒ., തൃപ്പൂണിത്തുറ.

പതിമൂന്ന്‌

സീതയ്‌ക്കെന്നും കൂട്ടായി മാറി രമാചൗധരിയുടെ ആ വാക്കുകൾ. “എന്റെ സ്‌നേഹം അറപ്പിക്കുന്നതല്ലെങ്കിൽ ഒന്നോർത്തുകൊളളൂ... സീത ഇവിടെ ഒറ്റയ്‌ക്കല്ല.” ശരിയാണ്‌. താൻ ഒറ്റയ്‌ക്കല്ലായിരിക്കും. രാമേട്ടൻ ഉണ്ടായിട്ടുപോലും താൻ ഒറ്റപ്പെട്ടുപോയി. ഭർത്താവിന്റെ മുന്നിൽ ആരുമല്ലാതായിത്തീരുന്ന ഭാര്യ. ഓർത്തപ്പോൾ ഒരു വല്ലാത്ത വൈജാത്യം തോന്നി. പാതിവ്രത്യത്തേയും ചാരിത്രത്തേയും എല്ലാറ്റിനെക്കാളും ഉപരി കാണുന്ന തനിക്ക്‌ കൂട്ടായി കടന്നുവന്നിരിക്കുന്നത്‌ ചില്ലിക്കാശുകൾക്കു മുന്നിൽ എല്ലാം മറന്നുപോകുന്ന പെണ്ണിന്റെ സ്‌നേഹവാക്ക...

പതിനാല്‌

രമയെക്കുറിച്ച്‌ പറയണോ വേണ്ടയോ എന്നുളള സംശയത്തിൽ തന്നെയായിരുന്നു സീത. പിറ്റേന്നും അങ്ങിനെതന്നെ. സംശയം മാറ്റി ഒരു നിശ്ചയമെടുക്കാനൊന്നും കഴിഞ്ഞില്ല. അതിനുമുമ്പേ രാമകൃഷ്‌ണനു പോകാനുളള തിരക്കേറിക്കഴിഞ്ഞിരുന്നു. തലേരാത്രി കിടക്കുമ്പോൾ അബോധാവസ്ഥയിൽ അയാൾ രമ എന്നുപറഞ്ഞത്‌ എന്താണെന്നറിയാൻ സീതയ്‌ക്ക്‌ വല്ലാത്ത ആകാംക്ഷയുണ്ടായിരുന്നു. പക്ഷേ, എങ്ങനെ ചോദിക്കും. അതുകൊണ്ടവൾ ചോദിച്ചതേ ഇല്ല. രാമകൃഷ്‌ണനൊട്ടു പറഞ്ഞതുമില്ല. രാവിലെയായപ്പോൾ തലേദിവസം മുഴുവൻ അയാൾ മറന്നുകഴിഞ്ഞിരുന്നു. അവൾക്കുകൊണ്ടുവന്ന വസ്‌ത്രം ഉടുത്തോ...

പതിനഞ്ച്‌

രമ എങ്ങനെ രമാ ചൗധരിയായി? ഇനി ഒരിക്കൽകൂടി കാണാൻ കഴിഞ്ഞാൽ... അതു പറയാമെന്നാണ്‌ അവൾ പറഞ്ഞത്‌. സീത ഓർത്തു. എന്താണ്‌ അങ്ങനെ പറയാൻ കാരണം. ഒട്ടാകെ ആലോചിച്ചിട്ടും സീതയ്‌ക്ക്‌ മറുപടി കാണാൻ കഴിഞ്ഞില്ല. ഈ ലോകത്ത്‌ എന്തൊക്കെ അതിശയങ്ങൾ! ലോകാത്ഭുതങ്ങൾ തേടിനടക്കുന്നവർ ആദ്യം നോക്കേണ്ടത്‌ മനുഷ്യജീവിതത്തിലേക്കും മനസ്സിലേക്കുമാണ്‌. അവിടുളളത്രയും വൈവിദ്ധ്യങ്ങളും അതിശയങ്ങളും മറ്റെവിടെയാണ്‌ കാണാൻ കഴിയുക. സീതക്ക്‌ ജീവിതംപോലെ തന്നെ മറ്റൊരു സമസ്യയായി തോന്നി രമയുടെ വരവും സംഭാഷണങ്ങളുമെല്ലാമെല്ലാം. എന്താണിതിന്റെയൊക്കെ ...

പത്ത്‌

ബാംബെയ്‌ക്കു പോകുംമുൻപുളള രണ്ടുദിവസങ്ങളും സീത പുറത്തേക്കിറങ്ങിയില്ല. അമ്പലത്തിലേക്കു പോയതേയില്ല. പക്ഷേ, സീതയേയും പ്രതീക്ഷിച്ച്‌ ഉണ്ണി ആ ദിവസങ്ങളിലൊക്കെ നിന്നു. അവളെ കാണാതായപ്പോൾ അവന്‌ ആധിയായി. ഇനി വല്ല പ്രശ്‌നങ്ങളും ഉണ്ടായോ.. ആരോടന്വേഷിക്കാനാണ്‌. തീ പിടിച്ച മനസ്സുമായി ഉണ്ണി കഴിഞ്ഞു. അമ്മ ഓടിനടന്ന്‌ കുറച്ച്‌ പലഹാരങ്ങളും അച്ചാറുകളും റെഡിയാക്കി സീതയ്‌ക്കു കൊണ്ടുപോകാൻ പായ്‌ക്കു ചെയ്‌തു. എന്തുവന്നാലും പ്രശ്‌നമില്ലെന്നു മനസ്സിൽ കരുതി ഉണ്ണി വരുമ്പോഴായിരുന്നു ബോംബെയ്‌ക്ക്‌ പോകാൻ തയ്യാറായി അച്‌ഛനും മ...

പതിനൊന്ന്‌

“നിനക്ക്‌ ഒന്നിനും ആവില്ലല്ലോ. എന്റെ പ്രമോഷനും ഉയർച്ചയുമെല്ലാം എനിക്കു നോക്കിയല്ലേ പറ്റൂ..” രാമകൃഷ്‌ണൻ പറഞ്ഞു. “അതിന്‌?” “ഇവിടെ ഒരു പാർട്ടി ഇന്ന്‌ അറേഞ്ചു ചെയ്‌തിട്ടുണ്ട്‌..” അതിലെന്താണ്‌ ഇത്ര വിശേഷവിധിയായിട്ടുളളത്‌ എന്ന ഭാവത്തോടെ സീത രാമകൃഷ്‌ണനെ നോക്കി. ആ നോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ച രാമകൃഷ്‌ണൻ അല്‌പസയമത്തേക്ക്‌ മറുപടി ഒന്നും പറഞ്ഞതേയില്ല. പിന്നെ അവളെ നോക്കി കണ്ണല്പം ഇറുക്കി ചുണ്ടു വക്രിച്ച്‌ ശബ്‌ദം മാറ്റംവരുത്തി ഒരു ചിരി ചിരിച്ചു. ആ ചിരിയുടെ അർഥം വ്യവഛേദിച്ചു മനസ്സിലാക്കാൻ സീതയ്‌ക്കും...

പന്ത്രണ്ട്‌

രാമകൃഷ്‌ണനും വല്ലാത്ത അവസ്ഥയിൽപ്പെട്ടു കഴിഞ്ഞിരുന്നു. പെട്ടെന്ന്‌ എന്താണു ചെയ്യാൻ കഴിയുക എന്നയാൾക്ക്‌ അറിയില്ലായിരുന്നു. ഇരയെ കണ്ട വ്യാഘ്രത്തെപ്പോലെ എല്ലാവരും ഒത്തുകൂടിയിരിക്കുകയാണ്‌. ഒരു നിമിഷം! എന്തും സംഭവിക്കാവുന്ന അവസ്ഥ. തടിയനൊരാൾ അകത്തേക്കു കടന്നു. അയാൾ സീതയുടെ കൈയിൽ കയറിപ്പിടിച്ചു. “അയ്യോ...” സീത ഒന്നലറിക്കരഞ്ഞു. തന്നെ വസ്‌ത്രാക്ഷേപം ചെയ്യാനൊരുമ്പെട്ടവരുടെ മുന്നിൽ ദ്രൗപതിയെ രക്ഷിക്കാൻ ഒരു ശ്രീകൃഷ്‌ണനെങ്കിലും ഉണ്ടയിരുന്നു. ഇപ്പോൾ ഇതിഹാസം മറുമൊഴി ആടുകയാണ്‌. രക്ഷിക്കപ്പെടേണ്ടവന്റെ മുന്...

പതിനാല്‌

രമയെക്കുറിച്ച്‌ പറയണോ വേണ്ടയോ എന്നുളള സംശയത്തിൽ തന്നെയായിരുന്നു സീത. പിറ്റേന്നും അങ്ങിനെതന്നെ. സംശയം മാറ്റി ഒരു നിശ്ചയമെടുക്കാനൊന്നും കഴിഞ്ഞില്ല. അതിനുമുമ്പേ രാമകൃഷ്‌ണനു പോകാനുളള തിരക്കേറിക്കഴിഞ്ഞിരുന്നു. തലേരാത്രി കിടക്കുമ്പോൾ അബോധാവസ്ഥയിൽ അയാൾ രമ എന്നുപറഞ്ഞത്‌ എന്താണെന്നറിയാൻ സീതയ്‌ക്ക്‌ വല്ലാത്ത ആകാംക്ഷയുണ്ടായിരുന്നു. പക്ഷേ, എങ്ങനെ ചോദിക്കും. അതുകൊണ്ടവൾ ചോദിച്ചതേ ഇല്ല. രാമകൃഷ്‌ണനൊട്ടു പറഞ്ഞതുമില്ല. രാവിലെയായപ്പോൾ തലേദിവസം മുഴുവൻ അയാൾ മറന്നുകഴിഞ്ഞിരുന്നു. അവൾക്കുകൊണ്ടുവന്ന വസ്‌ത്രം ഉടുത്തോ എന...

നോവൽ – രണ്ട്‌

മണി പത്തു കഴിഞ്ഞിരുന്നു. പതിവിൻപടി ഇനിയും രാമേട്ടൻ വൈകുമെന്നാണ്‌ തോന്നുന്നത്‌. ഇത്രയും നേരം താനിവിടെ ഒറ്റയ്‌ക്കായിരുന്നുവെന്ന്‌ വിശ്വസിക്കാൻ അവൾക്കു ബുദ്ധിമുട്ടു തോന്നി. അയവിറക്കാൻ ഏറെയുളളതുകൊണ്ട്‌ ഏകയാകുന്നു എന്നു തോന്നുന്നില്ല. എന്നാൽ, രാമേട്ടൻ എത്തുമ്പോഴും സംസാരിക്കുമ്പോഴുമൊക്കെയാണ്‌ താൻ ഏറെ ഒറ്റപ്പെട്ടവളാണെന്ന്‌ തോന്നുന്നത്‌. എന്തൊരു വിധിവൈപരീത്യം. ഭർത്താവു കൂടെ ഉണ്ടാകുമ്പോൾ കൂടുതൽ ഒറ്റപ്പെട്ടുപോകുക. ബിനിനസ്‌, എക്‌സിക്യൂട്ടീവ്‌ ലൈൻ, യാത്ര, കോൺഫറൻസ്‌, ക്ലിക്കുകൾ... അങ്ങനെ ഒത്തിരി ഒത്തിരി രാമ...

ഒന്ന്‌

സന്ധ്യ വീണുടഞ്ഞിരുന്നു. മഹാനഗരത്തിന്റെ മാറിൽ ഡ്രീംവില്ല എന്ന ബഹുനില ഫ്ലാറ്റ്‌! ഏഴാംനിലയിലിരുന്ന്‌ സീത ഗൃഹാതുരത്വത്തിന്റെ ഭൂപടം അളക്കുകയായിരുന്നു. ഫ്ലാറ്റിലെ നാഴികമണി മുഴങ്ങി. സീത ഒന്നുണർന്നു. ഇരുട്ട്‌ മുറിയിൽ കട്ടപിടിച്ചു തുടങ്ങിയിരിക്കുന്നു. ലൈറ്റിട്ടു. ജാലകം തുറന്നു തിരശ്ശീല മാടി ഒതുക്കി അവൾ പുറത്തേക്കു നോക്കി. പ്രകാശം വിതറുന്ന ബഹുനില കെട്ടിടങ്ങൾ മാത്രം. ചൂരൽകസേര ജാലകത്തോടടുപ്പിച്ചു. അതിൽ ഇരുന്ന്‌ പുറത്തേക്ക്‌ മിഴിനട്ടു. ഒന്നും ചെയ്യാനില്ല. ജോലികളെല്ലാം നേരത്തെ തീർന്നിര...

പതിമൂന്ന്‌

സീതയ്‌ക്കെന്നും കൂട്ടായി മാറി രമാചൗധരിയുടെ ആ വാക്കുകൾ. “എന്റെ സ്‌നേഹം അറപ്പിക്കുന്നതല്ലെങ്കിൽ ഒന്നോർത്തുകൊളളൂ... സീത ഇവിടെ ഒറ്റയ്‌ക്കല്ല.” ശരിയാണ്‌. താൻ ഒറ്റയ്‌ക്കല്ലായിരിക്കും. രാമേട്ടൻ ഉണ്ടായിട്ടുപോലും താൻ ഒറ്റപ്പെട്ടുപോയി. ഭർത്താവിന്റെ മുന്നിൽ ആരുമല്ലാതായിത്തീരുന്ന ഭാര്യ. ഓർത്തപ്പോൾ ഒരു വല്ലാത്ത വൈജാത്യം തോന്നി. പാതിവ്രത്യത്തേയും ചാരിത്രത്തേയും എല്ലാറ്റിനെക്കാളും ഉപരി കാണുന്ന തനിക്ക്‌ കൂട്ടായി കടന്നുവന്നിരിക്കുന്നത്‌ ചില്ലിക്കാശുകൾക്കു മുന്നിൽ എല്ലാം മറന്നുപോകുന്ന പെണ്ണിന്റെ സ്‌നേഹവാക്ക...

തീർച്ചയായും വായിക്കുക