Home Authors Posts by ടി. പത്മനാഭൻ

ടി. പത്മനാഭൻ

6 POSTS 0 COMMENTS
1931ൽ കണ്ണൂരിനടുത്ത്‌ പളളിക്കുന്നിൽ ജനിച്ചു അച്‌ഛൻഃ പുതിയിടത്ത്‌ കൃഷ്‌ണൻനായർ. അമ്മഃ ദേവകി എന്ന അമ്മുക്കുട്ടിയമ്മ. ചിറക്കൽ രാജാസ്‌ ഹൈസ്‌കൂളിലും മംഗലാപുരം ഗവണ്മെന്റ്‌ ആർട്‌സ്‌ കോളജിലും മദ്രാസ്‌ ലോ കോളജിലും പഠിച്ചു. കുറച്ചുകൊല്ലം കണ്ണൂരിൽ വക്കീലായി പ്രാക്‌ടീസ്‌ ചെയ്‌തശേഷം ഫാക്‌ടറിന്റെ കൊച്ചിൻ ഡിവിഷനിൽ ഉദ്യോഗം സ്വീകരിച്ചു. 1989-ൽ ഡപ്യൂട്ടി ജനറൽ മാനേജരായി റിട്ടയർ ചെയ്തു. 1948 മുതൽ കഥകളെഴുതുന്നു. ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഷകളിലും കഥകളുടെ തർജ്ജിമകൾ വന്നിട്ടുണ്ട്‌. കഥകൾ ഫ്രഞ്ച്‌, റഷ്യൻ, ജർമൻ, ഇംഗ്ലീഷ്‌ എന്നീ ഭാഷകളിലും വന്നിട്ടുണ്ട്‌. 1973-ൽ കേരള സാഹിത്യ അക്കാദമിയുടെ അവർഡ്‌ സാക്ഷി എന്ന സമാഹാരത്തിന്‌ ലഭിച്ചപ്പോൾ, അക്കാദമി എന്ന സങ്കല്‌പത്തോട്‌ പൊരുത്തപ്പെട്ടുപോകാൻ കഴിയാത്തതിനാൽ സ്വീകരിച്ചില്ല. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ എം.പി. പോൾ പ്രൈസ്‌ സാക്ഷിക്കു ലഭിച്ചിട്ടുണ്ട്‌. 1988-ൽ കാലഭൈരവന്‌ സാഹിത്യപരിഷത്തിന്റെ ആദ്യത്തെ ഗോൾഡൻ ജൂബിലി അവാർഡ്‌ കിട്ടി. 1991-ൽ പ്രസിദ്ധീകരിച്ച ‘ഗൗരി’ എന്ന കഥയ്‌ക്ക്‌ കഴിഞ്ഞ 6 കൊല്ലക്കാലത്തിനുളളിൽ മലയാളത്തിൽ വന്ന ഏറ്റവും മികച്ച കഥയ്‌ക്കുളള ‘സ്‌റ്റജ്‌ ഓഫ്‌ അൽ-ഐൻ’ അവാർഡ്‌ ലഭിച്ചു. ‘പുഴ കടന്ന്‌ മരങ്ങളുടെ ഇടയിലേക്ക്‌’ എന്ന കഥയ്‌ക്ക്‌ 1996-ലെ പത്‌മരാജൻ പുരസ്‌കാരം കിട്ടി. ഗൗരിക്ക്‌ 1996-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു. കടലിന്‌ 1995-ലെ അബുദാബി മലയാള സമാജം അവാർഡും 1996-ലെ ഓടക്കുഴൽ പുരസ്‌കാരവും. പുഴകടന്ന്‌ മരങ്ങളുടെ ഇടയിലേക്ക്‌ എന്ന സമാഹാരത്തിന്‌ 2000-ൽ അരങ്ങ്‌ (അബുദാബി) അവാർഡും ലഭിച്ചു. 1996-ൽ എം.കെ.കെ.നായർ അവാർഡ്‌. അമേരിക്കയിലും കാനഡയിലും ഇംഗ്ലണ്ടിലും യൂറോപ്പിലും നേപ്പാളിലുമൊക്കെ സഞ്ചരിച്ചിട്ടുണ്ട്‌. 15 കഥാസമാഹാരങ്ങളും ഒരു ലേഖനസമാഹാരവുമുണ്ട്‌ (എന്റെ കഥ, എന്റെ ജീവിതം). നോവൽ എഴുതിയിട്ടില്ല. ഭാര്യഃ കല്ലന്മാർതൊടി ഭാർഗ്ഗവി. വിലാസംഃ 15, രാജേന്ദ്രനഗർ സ്‌റ്റേജ്‌- 2 പളളിക്കുന്ന്‌ കണ്ണൂർ 670 004

എഴുത്തുകാരന്‍ അധികാരകേന്ദ്രങ്ങളില്‍ ശയനപ്രദക്ഷിണം ...

  എഴുത്തുകാരന്‍ ആ പേരിന് അര്‍ഹനാണെങ്കില്‍ അവാര്‍ഡുകള്‍ക്കോ അക്കാദമികളില്‍ അംഗത്വത്തിനോവേണ്ടി അധികാരകേന്ദ്രങ്ങളില്‍ ശയനപ്രദക്ഷിണത്തിന് പോവില്ലെന്ന് കഥാകൃത്ത് ടി.പദ്മനാഭന്‍. ടി.എന്‍. പ്രകാശിന്റെ സമ്പൂര്‍ണ്ണ ചെറുകഥാമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്നും ഇന്നും ഇറങ്ങുന്ന ഒട്ടുമുക്കാല്‍ പുസ്തകങ്ങളും പീറയാണ് എന്നുള്ളതാണ് സത്യം. എന്നാല്‍, പ്രകാശിന്റെ കഥകള്‍ തനിക്കേറെ ഇഷ്ടമാണ്. സാഹിത്യരംഗത്തെ ഗ്രൂപ്പുകളില്‍ മനംമടുത്ത് എഴുത്തു നിറുത്തുകയാണെന്ന് പ്രകാശ് പറഞ്ഞതില്‍ അദ്ഭുതപ്പെടുന്നില്...

കഥയെഴുത്തിന്‌ മുമ്പ്‌…..

അമേരിക്കയിലെ പ്രശസ്തമായ ചില യൂണിവേഴ്‌സിറ്റികളിൽ ക്രിയേറ്റീവ്‌ റൈറ്റിങ്ങ്‌ എന്നത്‌ വളരെ ഗൗരവമുളള ഒരു പഠനവിഷയമാണ്‌. അവർ ഓരോ കൊല്ലവും സിലബസ്‌ മുൻകൂട്ടി പ്രസിദ്ധപ്പെടുത്തുകയും അതിനനുസരിച്ച്‌ പ്രോഗ്രാമുകൾ നടത്തുകയും ചെയ്യുന്നു. ഇത്തരം പ്രോഗ്രാമുകളുടെ ഡയറക്‌ടർ പ്രശസ്തനായ ഏതെങ്കിലുമൊരു സാഹിത്യകാരനായിരിക്കും. ഒരിക്കലും ഒരു യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥനായിരിക്കുകയില്ല. പ്രശസ്തമായ ഒരു യൂണിവേഴ്‌സിറ്റിയിൽ ഇത്തരം ഒരു കോഴ്‌സിന്റെ ഡയറക്‌ടർ നോബൽ സമ്മാനാർഹനായ സിംഗ്ലേയർ ലെവിസ്‌ ആയിരുന്നു. മുപ്പതോളം കുട്ടികളുളള ആ ക...

കഥയെഴുത്തിന്‌ മുമ്പ്‌…..

അമേരിക്കയിലെ പ്രശസ്തമായ ചില യൂണിവേഴ്‌സിറ്റികളിൽ ക്രിയേറ്റീവ്‌ റൈറ്റിങ്ങ്‌ എന്നത്‌ വളരെ ഗൗരവമുളള ഒരു പഠനവിഷയമാണ്‌. അവർ ഓരോ കൊല്ലവും സിലബസ്‌ മുൻകൂട്ടി പ്രസിദ്ധപ്പെടുത്തുകയും അതിനനുസരിച്ച്‌ പ്രോഗ്രാമുകൾ നടത്തുകയും ചെയ്യുന്നു. ഇത്തരം പ്രോഗ്രാമുകളുടെ ഡയറക്‌ടർ പ്രശസ്തനായ ഏതെങ്കിലുമൊരു സാഹിത്യകാരനായിരിക്കും. ഒരിക്കലും ഒരു യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥനായിരിക്കുകയില്ല. പ്രശസ്തമായ ഒരു യൂണിവേഴ്‌സിറ്റിയിൽ ഇത്തരം ഒരു കോഴ്‌സിന്റെ ഡയറക്‌ടർ നോബൽ സമ്മാനാർഹനായ സിംഗ്ലേയർ ലെവിസ്‌ ആയിരുന്നു. മുപ്പതോളം കുട്ടികളുളള ആ ക...

കഥയെഴുത്തിന്‌ മുമ്പ്‌…..

അമേരിക്കയിലെ പ്രശസ്തമായ ചില യൂണിവേഴ്‌സിറ്റികളിൽ ക്രിയേറ്റീവ്‌ റൈറ്റിങ്ങ്‌ എന്നത്‌ വളരെ ഗൗരവമുളള ഒരു പഠനവിഷയമാണ്‌. അവർ ഓരോ കൊല്ലവും സിലബസ്‌ മുൻകൂട്ടി പ്രസിദ്ധപ്പെടുത്തുകയും അതിനനുസരിച്ച്‌ പ്രോഗ്രാമുകൾ നടത്തുകയും ചെയ്യുന്നു. ഇത്തരം പ്രോഗ്രാമുകളുടെ ഡയറക്‌ടർ പ്രശസ്തനായ ഏതെങ്കിലുമൊരു സാഹിത്യകാരനായിരിക്കും. ഒരിക്കലും ഒരു യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥനായിരിക്കുകയില്ല. പ്രശസ്തമായ ഒരു യൂണിവേഴ്‌സിറ്റിയിൽ ഇത്തരം ഒരു കോഴ്‌സിന്റെ ഡയറക്‌ടർ നോബൽ സമ്മാനാർഹനായ സിംഗ്ലേയർ ലെവിസ്‌ ആയിരുന്നു. മുപ്പതോളം കുട്ടികളുളള ആ ക...

കഥയെഴുത്തിന്‌ മുമ്പ്‌…..

അമേരിക്കയിലെ പ്രശസ്തമായ ചില യൂണിവേഴ്‌സിറ്റികളിൽ ക്രിയേറ്റീവ്‌ റൈറ്റിങ്ങ്‌ എന്നത്‌ വളരെ ഗൗരവമുളള ഒരു പഠനവിഷയമാണ്‌. അവർ ഓരോ കൊല്ലവും സിലബസ്‌ മുൻകൂട്ടി പ്രസിദ്ധപ്പെടുത്തുകയും അതിനനുസരിച്ച്‌ പ്രോഗ്രാമുകൾ നടത്തുകയും ചെയ്യുന്നു. ഇത്തരം പ്രോഗ്രാമുകളുടെ ഡയറക്‌ടർ പ്രശസ്തനായ ഏതെങ്കിലുമൊരു സാഹിത്യകാരനായിരിക്കും. ഒരിക്കലും ഒരു യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥനായിരിക്കുകയില്ല. പ്രശസ്തമായ ഒരു യൂണിവേഴ്‌സിറ്റിയിൽ ഇത്തരം ഒരു കോഴ്‌സിന്റെ ഡയറക്‌ടർ നോബൽ സമ്മാനാർഹനായ സിംഗ്ലേയർ ലെവിസ്‌ ആയിരുന്നു. മുപ്പതോളം കുട്ടികളുളള...

“ഞാൻ… എന്റെ ശൈലി….അത്‌ മരിക്കുവോളംR...

ഞാൻ എറണാകുളം നഗരത്തിൽ ആദ്യമായി എത്തുന്നത്‌ നമ്മുടെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ്‌; അത്രയ്‌ക്കൊക്കെ ഇവനുണ്ടോ എന്ന്‌ ചിലർക്കൊക്കെ തോന്നിയേക്കാം, എങ്കിലും വന്നത്‌ അതിന്റെ ഭാഗമായിട്ട്‌ തന്നെയായിരുന്നു. അന്ന്‌ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി വിദ്യാർത്ഥി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ എറണാകുളത്ത്‌ വച്ച്‌ ഒരു സമ്മേളനം സംഘടിപ്പിച്ചിരുന്നു. കണ്ണൂരിലെ ചിറയ്‌ക്കൽ താലൂക്ക്‌ വിദ്യാർത്ഥി കോൺഗ്രസ്‌ കാര്യദർശി എന്ന നിലയ്‌ക്ക്‌ ഞാനതിൽ പങ്കെടുത്തിരുന്നു. പിന്നീട്‌ ഞാനിവിടെ സ്ഥിരതാമസമാക്കുന്നത്‌, അമ്പല...

തീർച്ചയായും വായിക്കുക