Home Authors Posts by സുരേഷ്‌ കാനപ്പിളളി

സുരേഷ്‌ കാനപ്പിളളി

24 POSTS 0 COMMENTS
മുപ്പത് വർഷമായി ആനുകാലികങ്ങളിൽ കഥകൾ എഴുതാറുണ്ട്.ആകാശവാണി യിൽ കഥകൾ അവതരപ്പിച്ചിട്ടുണ്ട്.വൈപ്പിൻ കരയിലെ ചെറായി സ്വദേശി. കാനപ്പിള്ളി സുകുമാരൻ്റേയും സതിയുടേയും മകൻ.

സാഹിത്യവാരാവലോകനം നൂറിന്റെ നിറവിൽ

          സാഹിത്യവാനാവലോകനം നടത്തുന്ന വാട്സാപ്പ് ഗ്രൂപ്പിനെ പറ്റി പറയും മുമ്പ് കേരളസാഹിത്യവേദിയെ കുറിച്ച് പറയണം, കോട്ടയം സാഹിത്യവേദിയുടെ സംസ്ഥാനസമിതിയെ പറ്റി പറയണം. കലാകാരൻമാർ ഉൾപ്പെടെയുള്ള സാഹിത്യകാർ അർദ്ധപട്ടിണിയിലൊക്കെ കഴിഞ്ഞു കൂടിയ കാലമൊക്കെ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. അത്തരമൊരു കാലത്ത് ചില എഴുത്തുകാർ കോട്ടയത്ത് വന്ന് ഒരൊത്തുകൂടൽ നടത്തിയിരുന്നു. സർഗ്ഗവാസനയുടെ ചേരും പടി ചേർക്കൽ. ആലപ്പുഴയിൽ നിന്നും തകഴി ശിവശങ്കരപ്പിള്ളയും, കോഴിക്കോട് നിന്ന് എസ...

വായിച്ചറിഞ്ഞവർ പൊന്നിയിൻ സെൽവന് ടിക്കറ്റെടുക്കുന്ന...

    ഒരു സിനിമ കാണാൻ തീരുമാനിച്ചാൽ ഞാൻ ഉൾപ്പെടെയുള്ളവർ സിനിമ കണ്ടവരോട് സിനിമയെ പ്രതി സംസാരിക്കാൻ നിൽക്കാറില്ല, അവർ വീർപ്പുമുട്ടി എന്തെങ്കിലുമൊക്കെ പറയാൻ ശ്രമിച്ചാൽ തന്നെ അതിൽ നിന്നൊക്കെ വഴുതി മാറാണ്  പതിവ്. പ്രധാന കാരണം കഥയുടെ  സസ്പെൻസ് വെളിപ്പെട്ട അത് മനസ്സിൽ അടിഞ്ഞുകൂടി കിടക്കുമ്പോൾ സിനിമയിൽ ലയിക്കാൻ പാടാണ്. ആ  കാഴ്ചപ്പാട് ഈ മണിരത്നം സിനിമ കാണാൻ പോകുന്നതിനു മുൻപ് ഒന്ന് തിരുത്തേണ്ടി വരും. ''ഇല്ലെങ്കിലെന്തോന്നു ചെയ്യും?'' എന്ന തട്ടാമുട്ടി തരവാക്ക് ആരുടെയെങ്കിലും ഉള്ളിൽ മുളപൊട്...

മോളിക്കുട്ടി പശു ഇൻ അസ് ‘ പാൽതു ജാൻവർ ...

        തിരുവോണത്തലേന്നാണ് ' പാൽ തു ജാൻവർ ' കാണാൻ ഞാറക്കൽ മെജിസ്റ്റിൽ തിയറ്ററിൽ ചെന്നത്. ജിവനക്കാരൊക്കെ ഓണം ഒരുക്കുന്ന തിരക്കിൽ. കളം വരക്കുന്നു, പൂവ് അടർത്തുന്നു, പൂ അരിയുന്നു. മൂന്നു വർഷത്തെ വെക്കേഷൻ കഴിഞ്ഞാണല്ലോ നമ്മുടെ ഓണം തിരിച്ചെത്തിയിരിക്കുന്നത്. ആകെ ഉത്സവ മയം . സിനിമാ മേഖലയിലും ആ തിമിർപ്പ് കാണാമായിരുന്നു. അതുകൊണ്ടാണല്ലോ 'പാൽ തു ജാൻവറി' നെപ്പോലെ നല്ല സിനിമകൾ സംഭവിക്കുന്നത്. ' കുടിയാൻ മല ' എന്ന മലയോര ഗ്രാമത്തിന്റെ കഥ പറഞ്ഞ് വലിയൊരു ക്യാൻവാസ് പ്രേക്...

സേതുരാമയ്യര്‍ക്കും വേണ്ടേ ഒരു പ്രമോഷന്‍

        ഒരിക്കല്‍ സ്ഫോടനം സിനിമയുടെ ഷൂട്ടിംഗ് സൈറ്റില്‍ വച്ച് അക്കാലത്തെ ഡയലോഗ് പ്രസന്റേഷനില്‍ അതുല്യനായിരുന്ന സുകുമാരന്‍ ഒരു മെലിഞ്ഞ ചെറുപ്പക്കാരനെ ചൂണ്ടി പറഞ്ഞു. '' ഈ പയ്യന്‍ ഒരിക്കല്‍ മലയാള സിനിമയിലെ സ്റ്റാറായി മാറും'' വര്‍ഷങ്ങള്‍ കഴിഞ്ഞു ആ പയ്യന്‍ മെല്ലെ താരപൊലിമയിലേക്കെത്തി. സുകുമാരന്‍ വില്ലനായി അഭിനയിച്ച സിനിമയില്‍ പോലും നായകനാകാനുള്ള അവസരം ലഭിച്ചു. അതൊക്കെ മലയാള സിനിമയുടെ സമീപകാല ചരിത്രം . ഇപ്പോള്‍ മലയാളമറിയുന്ന ഓരോരുത്തരുടേയും ചെവിയില്‍ മു...

ജനഗണമനയിലൂടെ സിജോ ജോസ് ആന്റണിയും ഷാരീസും മുഹമ്മദ...

      ചില സാമൂഹ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷ്മതയോടെ ശ്രമിച്ചില്ലെങ്കില്‍ അതൊരു പക്ഷെ പ്രേക്ഷകരിലേക്ക് എത്തപ്പെട്ടു എന്നു വരില്ല. നല്ല കഥയും തിരക്കഥയും ഉണ്ടങ്കില്‍ പിന്നെ സംവിധായകന് ഏറെയൊന്നും പാടു പെടേണ്ടി വരില്ല. കഥയോടൊപ്പം വിരസതയില്ലാതെ ഒരു പ്രേക്ഷകന്‍ സ്ക്രീനില്‍ കണ്ണും നട്ട് ഇരിക്കുന്നെങ്കില്‍ അതിലൊരു വലിയ പങ്ക് എഡിറ്റിംഗ് എന്ന കലയ്ക്ക് അവകാശപ്പെട്ടതു തന്നെ. ഒന്നാം പകുതിയില്‍ നിറഞ്ഞാടിയത് സുരാജ് വെഞ്ഞാറമ്മൂട് തന്നെ ഹാസ്യവും നായകവേഷവും വില്ലന്‍വ...

മകളിലൂടെ സത്യന്‍ അന്തിക്കാട് പറയുന്നത്

        ചില സംവിധായരുടേ പേരു മാത്രം മതി ഒരു കൂട്ടം കുടുംബ പ്രേക്ഷകരെ തിയറ്ററിലേക്ക് എത്തിക്കാന്‍. ആ മായാജാലം സത്യന്‍ അന്തിക്കാടിനു ഇപ്പോഴും കൈമോശം വന്നിട്ടില്ലെന്നു ഈയിടെ ഇറങ്ങിയ ' മകള്‍' എന്ന സിനിമയും തെളിയിക്കുന്നുണ്ട്. കുടുംബബന്ധങ്ങളുടെ ഇഴപിരിച്ചെഴുത്തുകള്‍ ഇത്ര കണ്ട് സൂക്ഷ്മമായി സമര്‍ത്ഥമായി അനുവാചകരിലേക്ക് എത്തിക്കുന്നതില്‍ ഇക്ബാല്‍ കുറ്റിപ്പുറവും സംവിധായകനെ ഏറെ സഹായിച്ചു കാണും. ജീവിത സാഹചര്യങ്ങള്‍ ഉരുക്കി പാകപ്പെടുത്തിയ ഒരച്ഛനെ മകള്‍ക്ക് അത്ര കണ്ട്...

എഴുത്തുകാരനും പേനയും തമ്മിലൊരു കശപിശ

          ഇന്നേതായാലും ഞാനൊരു കഥ പറഞ്ഞു തരാം അതങ്ങ് എഴുതിയാല്‍ മതി. ഒരു കഥക്കുള്ള ത്രെഡ് മേന്‍പൊടിക്കു പോലും വിത്തായി ഉള്ളീലേക്കൊന്നു വീഴുന്നില്ല. എന്നാല്‍ പിന്നെ അങ്ങനെ തന്നെ ആയിക്കോട്ടെ പറഞ്ഞു തരുന്നതൊക്കെ കടലാസിലേക്കൊന്നു കുറിച്ചു വച്ചാല്‍ മതിയല്ലോ ശരി എന്നാ പറ. ഓണ്‍ലൈന്‍ എഴുത്തുത്സവം ഉത്ഘാടനം ചെയ്യാനെത്തിയ ഇന്ദുമേനോനെ കുറിച്ച് ഒന്നു എഴുതിയാലോ അതു വേണ്ടതുതന്നെ മുഖം നിറഞ്ഞ വട്ടപ്പൊട്ടും , വജ്രം തോറ്റു പോകുന്ന തിളങ്ങുന്ന മൂക്കുത്തിയുമൊ...

ഈ സ്കൂളൊന്നു തുറന്നാല്‍ മതിയായിരുന്നു

          ബാഗില്‍ ചില്ലറയിടുന്ന അറയുടേ ദൈന്യം കണ്ട് ബസ് കണ്ടക്ടര്‍ പശ്ചാപത്തോടെ പറഞ്ഞു. 'ഈ കുട്ടികളൊന്നു വന്നാല്‍ മതിയായിരുന്നു' അടുക്കളയില്‍ അടുക്കി വെച്ചിരുന്ന പാത്രങ്ങള്‍ കിലുകിലാരവത്തോടെ തട്ടിമുട്ടിയങ്ങ് വീഴുന്ന ശബ്ദകോലാഹലം കേട്ട് ടി വിയിലെ പാചകത്തിന്റെ മുന്നില്‍ നിന്നും മനസില്ലാമനസോടെ ഓടിയെത്തിയ അമ്മ പറഞ്ഞു പോയി. എഴുതിക്കഴിഞ്ഞ് കൈരളി പത്രത്തിലേക്കു അയക്കാന്‍ എടുത്തു വച്ച കവിതയെടുത്ത് ടൈറ്റാനിക് ഉണ്ടാക്കിക്കളിക്കുന്ന കണ്ട് അച്ഛനും പറഞ്ഞു പ...

ചില ടി പി ആര്‍ ചിന്തകള്‍

          കാര്‍മേഘം അങ്ങ് മാനത്ത്, നോക്കെത്താ ദൂരത്തു നിന്നും നോക്കി. അങ്ങു താഴെ പഴമയുടേ പ്രൗഡി വിളീച്ചോതുന്ന ഏറെ പരസ്യ ബയോഡേറ്റകള്‍ പേരിനോടു ചേര്‍ത്തു നിര്‍ത്താന്‍ വെമ്പുന്ന നഗര ഷോപ്പിങ്ങ് ഇടത്തിലെ  തിരക്ക് എറുമ്പു കൂട്ടങ്ങള്‍ പോലെ. കണ്ണങ്ങട് ശരിക്കു പിടിക്കുന്നില്ല കോഴിക്കുഞ്ഞിനെ ലാക്കാക്കി കുതിക്കാനൊരുങ്ങുന്ന ചക്കിപ്പരുന്തിന്റെ കോണ്ടാക്ട് ലെന്‍സ് പറ്റിചേര്‍ത്തു വച്ച കണ്ണുകളൊന്ന് കടം മേടിച്ച് ഒന്നുകൂടെ താഴേക്ക് ആഞ്ഞു തൊടുത്തു. ഒപ്പം തെ...

വെല്ലുവിളിയെ വെല്ലുവിളിക്കുന്ന ചില ഗജാന്തരങ്ങള്‍

            രാത്രിയിലുള്ള സിനിമാ ചിത്രീകരണങ്ങള്‍ എന്നും സിനിമാക്കാര്‍ക്ക് വെല്ലുവിളി തന്നെയാണ്. പ്രത്യേകിച്ച് ഔട്ട് ഡോര്‍ ലൊക്കേഷന്‍ ആകുമ്പോള്‍ . ആ വെല്ലുവിളിയെ വെല്ലുവിളിക്കുന്ന സ്വഭാവ സവിശേഷത തന്നെയാണ് ടിനു പാപ്പച്ചന്‍ എന്ന സംവിധായകന്റെ മികവ് . അതദ്ദേഹം അജഗജാന്തരത്തിലൂടെ തെളിയിച്ചിരിക്കുന്നു . ഏറെ പേരും പെരുമയും ചാര്‍ത്തിക്കിട്ടാത്ത , പോക്കറ്റിലെ കാശിലൊതുങ്ങുന്ന അഭിനേതാക്കളെ കണ്ടെടുത്ത് അവരറിയാതെ അവരില്‍ ഉറങ്ങിക്കിടന്നിരുന്ന അഭിനയപാടവം , പ...

തീർച്ചയായും വായിക്കുക