Home Authors Posts by സുജിത്ത്‌ കയ്യൂർ

സുജിത്ത്‌ കയ്യൂർ

0 POSTS 0 COMMENTS
വിലാസംഃ എ. സുജിത്ത്‌ മൊടോംതടം വലിയപൊയിൽ പി.ഒ. ചെറുവത്തൂർ കാസർകോട്‌. Address: Phone: 9495181322 Post Code: 671313

ഫ്രണ്ട്‌​‍്‌സ്‌

ഹൊ...ഹാ...ഹായ്‌! ഹൈഹീൽഡ്‌ ചപ്പലിലേറിയതെത്ര ചന്തം. നിന്റെ ഉടുപ്പിന്റെ ഗന്ധവും നന്ന്‌. മടിയിൽ പേഴ്‌സണൽ കമ്പ്യൂട്ടറിന്റെ ഓമനമയക്കം. പ്രിയേ! മൃദുലമോഹനമായ ചെഞ്ചോര പൂക്കളുടെ മഴ! മഴയിൽ നനഞ്ഞലിഞ്ഞ്‌ ഞാനിവിടെ തനിച്ച്‌. ഓമനേ വരൂ! രാത്രി വൈകിയ വേളയിൽ വീടിന്റെ ഗെയ്‌റ്റിൽ തേങ്ങുമ്പോൾ അവൾ അലറിഃ- “ഡാഷിന്റെ മകൻ ചേറു തേച്ചെന്നെ മലിനമാക്കി.” പല്ലു കടിച്ചിറുമ്മി അവൾ തേങ്ങി. “മനസ്സിന്റെ വെടുപ്പിൽ ചേറു പുരളാതിരുന്നത്‌ മഹാഭാഗ്യം.” Generated from archived cont...

ഫ്രണ്ട്‌​‍്‌സ്‌

ഹൊ...ഹാ...ഹായ്‌! ഹൈഹീൽഡ്‌ ചപ്പലിലേറിയതെത്ര ചന്തം. നിന്റെ ഉടുപ്പിന്റെ ഗന്ധവും നന്ന്‌. മടിയിൽ പേഴ്‌സണൽ കമ്പ്യൂട്ടറിന്റെ ഓമനമയക്കം. പ്രിയേ! മൃദുലമോഹനമായ ചെഞ്ചോര പൂക്കളുടെ മഴ! മഴയിൽ നനഞ്ഞലിഞ്ഞ്‌ ഞാനിവിടെ തനിച്ച്‌. ഓമനേ വരൂ! രാത്രി വൈകിയ വേളയിൽ വീടിന്റെ ഗെയ്‌റ്റിൽ തേങ്ങുമ്പോൾ അവൾ അലറിഃ- “ഡാഷിന്റെ മകൻ ചേറു തേച്ചെന്നെ മലിനമാക്കി.” പല്ലു കടിച്ചിറുമ്മി അവൾ തേങ്ങി. “മനസ്സിന്റെ വെടുപ്പിൽ ചേറു പുരളാതിരുന്നത്‌ മഹാഭാഗ്യം.” Generated from archived cont...

എഴുത്തുകാരന്റെ സത്യം

മനസ്സിനുളളിൽ പുളിയുറുമ്പുകൾ കലമ്പി. ചെകിളകളിട്ടടിച്ച്‌ പിടയുന്ന മീനിന്റെ അവസ്ഥ. ഉളളിൽ ഉറഞ്ഞുപോയ ചില സത്യങ്ങളുടെ പേരിൽ നല്ലതെന്തോ എഴുതി തീർക്കണമെന്ന വ്യഗ്രത. പിന്നെ ഉദയമായി. നിലത്ത്‌ കാലുറയ്‌ക്കാൻ മടിക്കുന്ന പഴയ മരക്കസേര വലിച്ചിട്ട്‌ ഞാൻ കഥ എഴുതാനുളള തയ്യാറെടുപ്പോടെ ഇരിക്കുകയായിരുന്നു. വെളിച്ചവും ചൂടും കയറി വരുന്ന വാതിലും ജാലകങ്ങളും ഭാര്യ കൊട്ടിയടച്ച്‌ കഴിഞ്ഞു. പെട്ടെന്ന്‌ ഞാനിരുന്ന കസേരക്ക്‌ ഒരു വേവൽ. വിങ്ങിയും വിലങ്ങിയും അത്‌ ചലനമാരംഭിച്ചു. നീണ്ടും ചെരിഞ്ഞും ആടിയുമുളള പ്രയാണത്തിൽ ഞാൻ ...

എഴുത്തുകാരന്റെ സത്യം

മനസ്സിനുളളിൽ പുളിയുറുമ്പുകൾ കലമ്പി. ചെകിളകളിട്ടടിച്ച്‌ പിടയുന്ന മീനിന്റെ അവസ്ഥ. ഉളളിൽ ഉറഞ്ഞുപോയ ചില സത്യങ്ങളുടെ പേരിൽ നല്ലതെന്തോ എഴുതി തീർക്കണമെന്ന വ്യഗ്രത. പിന്നെ ഉദയമായി. നിലത്ത്‌ കാലുറയ്‌ക്കാൻ മടിക്കുന്ന പഴയ മരക്കസേര വലിച്ചിട്ട്‌ ഞാൻ കഥ എഴുതാനുളള തയ്യാറെടുപ്പോടെ ഇരിക്കുകയായിരുന്നു. വെളിച്ചവും ചൂടും കയറി വരുന്ന വാതിലും ജാലകങ്ങളും ഭാര്യ കൊട്ടിയടച്ച്‌ കഴിഞ്ഞു. പെട്ടെന്ന്‌ ഞാനിരുന്ന കസേരക്ക്‌ ഒരു വേവൽ. വിങ്ങിയും വിലങ്ങിയും അത്‌ ചലനമാരംഭിച്ചു. നീണ്ടും ചെരിഞ്ഞും ആടിയുമുളള പ്രയാണത്തിൽ ഞാൻ ...

ഫ്രണ്ട്‌​‍്‌സ്‌

ഹൊ...ഹാ...ഹായ്‌! ഹൈഹീൽഡ്‌ ചപ്പലിലേറിയതെത്ര ചന്തം. നിന്റെ ഉടുപ്പിന്റെ ഗന്ധവും നന്ന്‌. മടിയിൽ പേഴ്‌സണൽ കമ്പ്യൂട്ടറിന്റെ ഓമനമയക്കം. പ്രിയേ! മൃദുലമോഹനമായ ചെഞ്ചോര പൂക്കളുടെ മഴ! മഴയിൽ നനഞ്ഞലിഞ്ഞ്‌ ഞാനിവിടെ തനിച്ച്‌. ഓമനേ വരൂ! രാത്രി വൈകിയ വേളയിൽ വീടിന്റെ ഗെയ്‌റ്റിൽ തേങ്ങുമ്പോൾ അവൾ അലറിഃ- “ഡാഷിന്റെ മകൻ ചേറു തേച്ചെന്നെ മലിനമാക്കി.” പല്ലു കടിച്ചിറുമ്മി അവൾ തേങ്ങി. “മനസ്സിന്റെ വെടുപ്പിൽ ചേറു പുരളാതിരുന്നത്‌ മഹാഭാഗ്യം.” Generated from archived cont...

എൻഡോസൾഫാൻ

രണ്ട്‌ ഉണ്ടക്കണ്ണുകൾ വളർന്ന്‌ വളർന്ന്‌ വാ പിളർക്കുന്ന ഗുഹകളായി. അതുകഴിഞ്ഞ്‌ ചെറുകയ്യുകൾ വളരാൻ തുടങ്ങി. വിരലുകൾ ഉലക്കകളുടെ വണ്ണത്തിൽ തടിച്ച്‌ ചീർത്തു. പിന്നീടാണ്‌ ഞാനറിഞ്ഞത്‌ ഇതിന്റെ രൂപമോ പേരോ പേരില്ലായ്‌മയോ എനിക്കറിയില്ലെന്ന്‌. പേടിച്ച്‌ വിളർത്ത ഞാൻ തുടയിൽ അമർത്തി മാന്തി സ്വന്തം ശരീരത്തിന്റെ വേദന തിരിച്ചറിഞ്ഞു. ഇക്കാണുന്നതൊന്നും എന്തായാലും സ്വപ്നമല്ല. കിടക്കയിൽ ഞാൻ കിടക്കുകയുമല്ല. കസേരയുടെ വിളുമ്പിലേക്ക്‌ പേടികൊണ്ട്‌ തെന്നിമാറിയ ഞാൻ ഏതു നിമിഷവും തറയിലേക്ക്‌ വീണുപോകുമെന്ന സ്ഥിതിയിലാണ്‌. ബോധമറ്റ...

അറിയപ്പെടാത്ത ദേവനർത്തകരെക്കുറിച്ച്‌

ഉത്തര മലബാറിന്റെ വളക്കൂറുളള മണ്ണിൽ ഹരിതസമൃദ്ധി മാത്രമല്ല നല്ല നാടൻകലകളും അനുഷ്‌ഠാനകലകളും തഴച്ചുവളർന്നിട്ടുണ്ട്‌. അനേകം പാരമ്പര്യസിദ്ധികളുടെയും വരവിസ്‌മയങ്ങളുടെയും നാടാണിത്‌. എങ്കിലും മിക്കകലകളും അനുഷ്‌ഠാനങ്ങളും കാലക്കുത്തൊഴുക്കിൽ ഇടറിവീണ്‌ നാശോന്മുഖമാവുന്നു. ഇതിന്റെ സംരക്ഷണകാര്യത്തിൽ സദാ ജാഗ്രത നിറഞ്ഞ്‌ പ്രയത്നിക്കാനും ഒരുറച്ച കരയിലേറ്റി നിർത്താനും അമിത ശ്രദ്ധ തന്നെ പതിയണം. നമ്മുടെ ഹൃത്തടങ്ങളിൽ ആമോദപൂച്ചെണ്ടുകളാവേണ്ട കലകൾ അതാത്‌ കാലഘട്ടത്തിന്റെ മനസ്സാക്ഷി കൂടിയാകുന്നു. വഴിയിൽ ചിതറിപ്പോയ ...

അവഗണിക്കപ്പെട്ട ആചാര്യൻ

നൂറ്റാണ്ടുകളുടെ പഴക്കമുളള വിവിധ കലകളുടെ ഈടും ഗുണവും നന്മയുടെ അംശങ്ങളും സ്വാംശീകരിച്ച്‌ കുഞ്ചൻ കെട്ടിയുണ്ടാക്കിയതിനെ ആസ്വാദകരിലേക്ക്‌ കൂടുതൽ അടുപ്പിച്ചതും ശാസ്‌ത്രീയമായി പരിഷ്‌ക്കരിച്ചതും മലബാർ രാമൻനായരും മറ്റുമാണ്‌. രാമൻനായർക്കുശേഷം ഉത്തരഭാഗത്തു നിന്ന്‌ അധികംപേർ ഈ രംഗത്ത്‌ ശോഭിച്ചില്ല. ആധുനിക കാലത്തെ ബഹളങ്ങളിൽ മിക്കവാറും ശ്രദ്ധിക്കപ്പെടാതെ കഴിയുന്ന ഉത്തമകലയെ പിന്തുണയ്‌ക്കുന്നവർ വിരളമായെങ്കിലും അർപ്പണവും ആത്മാർത്ഥതയും കൈമോശം വരാത്ത ആളുകൾ ഇനിയും ബാക്കിയുണ്ടെന്നത്‌ ആഹ്ലാദം ചുരത്തുന്നു. കച്ചവട ത...

കാരിച്ചി -തുടിതാളത്തിന്റെ വിസ്‌മയം

ജീവസമൂഹങ്ങളിൽ വളർന്ന ഓരോ കലയും സംസ്‌കാരവും ജീവാർപ്പണത്തിന്റെ രീതിയിൽ വേറിട്ട അത്ഭുതങ്ങൾ തന്നെ. വ്യത്യസ്‌തമായ ജീവമണ്ഡലങ്ങൾ സ്വയം പ്രേരിത ഉത്സാഹത്തിലാണ്‌ വർത്തിക്കുന്നത്‌. അവരുടെ ആചാരങ്ങളും വിചാരങ്ങളും സ്വപ്‌നങ്ങളും നിഗൂഢതകളും പഠനവിഷയമാകേണ്ടതാണ്‌. അതിലൂടെ പുതിയ ഒരു സംസ്‌കാരത്തിന്റെകൂടി ഉളളറയിലേക്ക്‌ ചെല്ലാനാകും. ഫ്യൂഡൽ പ്രഭുത്വത്തിന്റെ തേർവാഴ്‌ചയിൽ ഉരുണ്ടെറിയപ്പെട്ട്‌ അടിമത്ത ജീവിതത്തിന്റെ പടുകുഴിയിലിറങ്ങിയ കാര്യമാണ്‌ മാവിലന്മാരുടേത്‌. വർഷം മുഴുവൻ അവിശ്രമം അധ്വാനത്തിലേർപ്പെട്ട കൂട്ടർ മംഗലംകളിയ...

ഇടവഴിയിൽ മറഞ്ഞ അലാമികൾ

കാലമെത്തിയിട്ടും ഞങ്ങളുടെ ഇടവഴിയിൽനിന്ന്‌ പഴയ രീതിയിൽ മുഴങ്ങിക്കേട്ടിരുന്ന ജസ്‌ ഓ ജായ്‌മാൻ വിളി ഉയരുന്നില്ല. ആധുനികരുടെ തിരക്കിൽ ആസ്വദിക്കാൻ ആളും തരവും ലഭിക്കാതെ കാലത്തിന്റെ മങ്ങിയ പുറത്ത്‌ മാത്രമൊതുങ്ങുന്ന അലാമികൾ ഇന്നും ജീവിക്കുന്നത്‌ പഴയവരുടെ ഓർമ്മകളിൽ മാത്രം. അന്യജാതികളിലും മതത്തിലും ബന്ധിക്കപ്പെട്ടിരുന്നവർ ഇസ്ലാം മതവിശ്വാസികളുടെ ഈ ഉത്സവത്തിലേക്ക്‌ ആകർഷിക്കപ്പെട്ടിരുന്നു. ഒരുമയിലും ആഹ്ലാദത്തിലും നടത്തിയിരുന്ന കൂടിച്ചേരലിന്റെ കലാവിസ്‌മയം അരങ്ങൊഴിയുമ്പോൾ നമുക്കന്യാധീനപ്പെട്ടത്‌ പാരമ്പര്യസത്...

തീർച്ചയായും വായിക്കുക