ശശിധരൻ. പി
എം.ടിയൻ (സ്വയം)ഭോഗത്തിന്റെ അറുപതുവർഷങ്ങൾ
ഹോ; അറുപതുവർഷത്തെ വിസർജ്യം. കിടക്കവിരിയിലും തിരിഞ്ഞു കിടന്നുറങ്ങുന്ന ഭാര്യയുടെ തുണിയിലും നിലത്തും കുളിമുറിയിലും കക്കൂസിലും മലയാളി അറുപതുവർഷമായി ശുക്ലിച്ചുകൊണ്ടിരിക്കുന്ന ഈ മാലിന്യമല്ലേ സ്വയംഭോഗാസക്തരായ മാഗസിൻ പത്രാധിപന്മാർ വായനക്കാർക്ക് വിളമ്പിയത്?മലയാളത്തിൽ ഏറ്റവുമധികം പിമ്പുകളുള്ള എഴുത്തുകാരനാണ് എം.ടി വാസുദേവൻ നായർ. ഈ പിമ്പിംഗും പൊന്തൻമാടത്വവും അദ്ദേഹത്തിന്റെ എഴുത്തിനെയും എഴുത്തുവ്യക്തിത്വത്തെയും എങ്ങനെ ബാധിക്കുന്നു എന്നത് ആലോചനാവിഷയമാക്കേണ്ടതാണ്.സാഹിത്യത്തിലും കലയിലും എം.ടി സൃഷ്ടിച്ച ഭാ...
20 രൂപയ്‌ക്ക് ഒരു കേരള വൈബ്രേറ്റർ
തൃശൂർ തേക്കിൻകാട്ടിലെ ആൽത്തറകളുടെ മറവിൽ, സന്ധ്യയുടെ ലജ്ജ മാത്രം പുതച്ച് സ്വന്തം ശരീരം ആത്മനിന്ദയോടെ പത്തും ഇരുപതും രൂപയ്‌ക്ക് വിറ്റ് ആ പണം കൊണ്ട് കുടുംബം പുലർത്തുന്ന, ജീവിതം പരമമായ സത്യസന്ധതയോടെ ജീവിച്ചുതീർക്കുന്ന സ്ര്തീകളെ വേശ്യ എന്നുവിളിച്ച് അപമാനിക്കുന്നു. തൊട്ടടുത്ത്, സാംസ്‌കാരിക ജീവിതത്തിലെ കപടസ്വത്വം വിൽപ്പനക്കുവച്ച് പിഴച്ചുപോകുന്ന സാറാ ജോസഫിനെ സാംസ്‌കാരിക നായിക എന്നുവിളിച്ച് ആശ്ലേഷിക്കുന്നു.ഈ ഭൂമിയിൽ ഒരാൾപോലും പിതാവേ എന്ന് വിളിക്കാനില്ലാത്ത സുകുമാർ അഴീക്കോടിനെ ‘പിതൃ’സ്വരൂപമായി ...
മുലയും മുടിയും മുറിച്ച് ചുടുകാട്ടിലെറിയാൻ സമയമായി...
അമ്മപെങ്ങന്മാരുള്ളവർക്ക് കണ്ടുനിൽക്കാൻ കഴിയുമോ പ്രസംഗിക്കുമ്പോഴുള്ള അഴീക്കോടിന്റെ സിൽക്ക് സ്മിതാകോൾമയിരുകളും സീൽക്കാരവും? തിന്നാനും തൂറാനും മാത്രം ശരീരം ഉപയോഗിക്കുന്ന ഇയാൾ ശരീരം കൊണ്ട് സമരം നടത്തിയ ഒരാളെ അപമാനിക്കുന്നു. പാഠം എന്ന അശ്ലീല മാസികയിലൂടെ സാംസ്‌കാരിക കേരളത്തോട് ചെയ്ത സകല പാപങ്ങൾക്കും എസ്. സുധീഷ് ആ ഒരൊറ്റ ഫോൺ വിളിയിലൂടെ പ്രായശ്ചിത്തം ചെയ്തിരിക്കുന്നു.മാതൃഭൂമിയിലെ കോന്തിമേനോനും ശുപ്പാണ്ടി കവുണ്ടർമാരുംഒക്ടോബർ 16 ചൊവ്വാഴ്‌ച അതിരാവിലെ മുതൽ ന്യൂസ് സ്‌റ്റാന്റുകളിൽ നിന്ന് അതിദുസ്സഹമായ...
മനോരമ ജീൻ
എല്ലാ ഓണക്കാലത്തും മുറതെറ്റാതെ വന്ന് വായനക്കാരെ പാതാളത്തിലേക്കു ചവുട്ടി താഴ്‌ത്തുന്ന കഥാകൃത്ത് ടി. പത്മനാഭനെ തക്കസമയത്ത് രോഗബാധിതനാക്കി കിടത്തി വായനക്കാരെ രക്ഷിച്ച പ്രിയപ്പെട്ട രോഗാണു, നീയെന്തുകൊണ്ട് സക്കറിയയെയും എം. മുകുന്ദനെയും സി.വി ബാലകൃഷ്ണനെയും കെ.ജി ശങ്കരപ്പിള്ളയെയും സേതുവിനെയും ഡി. വിനയചന്ദ്രനെയും.... അങ്ങനെ ഓണപ്പതിപ്പുകളായ ഓണപ്പതിപ്പുകളിലെല്ലാം ഓടിനടന്ന് വിസർജിച്ചുകൊണ്ടിരിക്കുന്ന നൂറുകണക്കിന് കഥാകൃത്തുക്കളെയും കവികളെയും ഫീച്ചറെഴുത്തുകാരെയും അഭിമുഖക്കാരെയും ആക്രമിച്ചില്ല?മാർക്കറ്റി...
പത്രപ്രവർത്തനത്തിലെ പുരുഷവേശ്യകൾ
സ്ര്തീകളോടൊപ്പം ഉടുതുണിയില്ലാതെ ഫ്ലാറ്റിൽ നിന്ന് പിടികൂടപ്പെട്ട ശബരിമല തന്ത്രിയുടെ യഥാർത്ഥ അവകാശിയെന്ന് അഭിമാനിച്ചുനടക്കുന്ന കൂടുംബാംഗമാണ് തന്റെ ബ്ലോഗിലൂടെ എം.എഫ് ഹുസൈന്റെ അശ്ലീലത്തിനെതിരെ പ്രചാരണം നടത്തുന്നത്.എം.എഫ് ഹുസൈന് രവിവർമ പുരസ്‌കാരം നൽകുന്നതിന്റെ നൈതികതയെക്കുറിച്ച സംവാദം മലയാള ആനുകാലികങ്ങൾ അതിനിഗൂഢമായി മൂടിവച്ചു. വിജയകുമാർ മേനോൻ (ദേശാഭിമാനി വാരാന്തപ്പതിപ്പ്), കെ.ഇ.എൻ (മംഗളം പത്രം), ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പത്രസമ്മേളനം തുടങ്ങിയ നാമമാത്ര പ്രതികരണങ്ങൾക്കേ അത് ഇടം നൽകിയുള്ളൂ. ...
‘എം’ മുകുന്ദൻ
ജന്മനാട്ടിൽ തിരിച്ചെത്തി അന്ത്യകാലം കഴിച്ചുകൂട്ടണമെന്ന് എം. മുകുന്ദന് തോന്നിയത് തികച്ചും ന്യായം. വാർധക്യസഹജമായ ജരാനരയും ഡിമൻഷ്യയുമൊക്കെ അദ്ദേഹം ‘പുലയപ്പാട്ടി’ലൂടെയും അവസാനകാല കഥകളിലൂടെയും വെളിപ്പെടുത്തിയതാണല്ലോ. സാഹിത്യ അക്കാദമി ചെയർമാനായതോടെ മുകുന്ദന്റെ മരണം യാഥാർഥ്യമാകുകയും ചെയ്തു. പക്ഷേ ആ ജഡം മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ കവറിൽ ഈയിടെ പ്രത്യക്ഷപ്പെട്ടു. ചില ഓണപ്പതിപ്പുകൾ ചീഞ്ഞുനാറിയ ആ ജഡം പ്രദർശനത്തിനുവെക്കാനൊരുങ്ങുന്നു. പുഴുവരിക്കുംമുമ്പ് സംസ്‌കരിക്കണം ആ ജഡത്തെ....ആധുനികകാലത്ത് ഏറ്റവുമധിക...
ജസ്‌റ്റിസ് പരിപൂർണ്ണൻ കമ്മീഷൻ എഴുത്തിൽ ഇടപെട്ടാൽ
പലതും സംഭവിക്കും-ജീർണ കാല്പനികതയുടെ അജീർണബാധയുള്ള കഥാകൃത്ത് ടി പത്മനാഭനെ കഥയെഴുത്ത് എന്ന ക്രിമിനൽ കുറ്റത്തിന് ജസ്‌റ്റിസ് പരിപൂർണ്ണൻ വിചാരണ ചെയ്താൽ കോടതിമുറി സെപ്‌റ്റിക് ടാങ്കാകും. ആ വിചാരണ ഇങ്ങനെയിരിക്കും.കമ്മീഷൻ ഃ താങ്കൾക്ക് കഥയെഴുതാൻ അറിയാമോ?പത്മനാഭൻ ഃ ഇല്ലക ഃ പിന്നെ എങ്ങനെയാണ് കഥയുടെ കുലപതി എന്നൊക്കെ ചിലർ പറയുന്നത്?പ ഃ പാരമ്പര്യമായിട്ട് കുറെ തന്ത്രങ്ങളും മന്ത്രങ്ങളുമൊക്കെ വശമുണ്ട്. കഥയെഴുത്തിലല്ല, മറ്റു ചില കാര്യങ്ങളിൽ. അത് പ്രയോഗിക്കും.ക ഃ അറിയാവുന്ന ഒരു മന്ത്രം ചൊല്ലൂ.പ ഃ ...
മമ്മൂട്ടി എന്ന നാർസിസെസ്
മമ്മൂട്ടിയുടെ ഇടതുപക്ഷ ബാന്ധവമാണ് പുതിയ മാതൃഭൂമി ആഴ്‌ചപതിപ്പിന്റെ കവർസ്‌റ്റോറികളിലൊന്ന്. വി.കെ. ശ്രീരാമൻ, ഒരു താരം മനുഷ്യനായി ഇറങ്ങിവരുന്നതിനെ എന്തിന് ഭയക്കുന്നു എന്ന് ചോദിക്കുന്നു. കെ.എ. മോഹൻദാസ്, ഈ വിഷയത്തിൽ മമ്മൂട്ടിയെ വിമർശിച്ചാൽ താനും വർഗീയവാദിയായി മുദ്രകുത്തപ്പെടുമോ എന്ന ഭയത്താൽ മമ്മൂട്ടിയ്‌ക്കൊപ്പം ഓടുകയും ഇടതുപക്ഷത്തിനു വേണ്ടി കരയുകയും ചെയ്യുന്നു.ഡി.വൈ.എഫ്.ഐ-മമ്മൂട്ടി സമവാക്യത്തെ എതിർക്കാൻ ശ്രീരാമനുള്ള പരിമിതി മനസ്സിലാക്കി വേണം അദ്ദേഹത്തിന്റെ ലേഖനം വായിക്കാൻ. കാരണം നടനെന്ന രീതിയിൽ...
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സെൻസേഷനൽ മൂല്യം
ബാലചന്ദ്രൻ ചുള്ളിക്കാട് മലയാളത്തിൽ ഏറ്റവും സെൻസേഷനൽ മൂല്യമുള്ള എഴുത്തുകാരനാണ്. താനെഴുതുന്ന പൊട്ടക്കവിത പോലും ഈ സെൻസേഷനൽ മൂല്യം വിറ്റുകാശാക്കാൻ തുടങ്ങുന്നുവെന്നറിഞ്ഞപ്പോൾ കവിതയെഴുത്തുതന്നെ ഉപേക്ഷിച്ച ധീരൻ. അതേ സെൻസേഷനൽ മൂല്യംകൊണ്ട് പിഴച്ചുപോകുന്ന നടനായി ജീവിച്ചുപോകുന്ന ബാലചന്ദ്രൻ.അതേ സമയം സക്കറിയയെപ്പോലെ കൗശലക്കാരനായ എഴുത്തുകാരനല്ല അദ്ദേഹം. പി. കുഞ്ഞിരാമൻ നായർ സവർണ കവിയാണെന്ന ബാലചന്ദ്രന്റെ വിമർശം, കൊക്കകോളയേക്കാൾ വലിയ ചൂഷകനാണ് പെരിയാറിൽ നിന്ന് മണൽ വാരുന്ന ലോറിയുടമ എന്ന മട്ടിലുള്ള സക്കറിയയുട...
ബഷീർ, എം.ടി., വിജയൻ ആരാണ് വലിയ നോവലിസ്‌റ്റ്?
സുഗതകുമാരി, സി.കെ.പത്‌മനാഭൻ, മനോരമ, മാധ്യമംഃ ന്യൂ ഏജ് ആക്‌റ്റിവിസം ഒഴുക്കാൻ ഏറെ കണ്ണീരുള്ള മുതലകളാണ് സുഗതകുമാരിയും സാറാജോസഫുമൊക്കെ. അവരുടെ കപടക്കണ്ണീർമഴയിൽ മനോരമയുടെയും സോളിഡാരിറ്റിയുടെയും ബി.ജെ.പിയുടെയുമൊക്കെ വിത്തുകളേ മുളക്കൂ; എരയാംകുടിയിലെ നെൽവിത്ത് മുളക്കില്ല. കേരളീയ സമൂഹത്തിലെ വെടിക്കെട്ടുപുരകളായിരുന്നു പഴയ നായർ വീടുകൾ. രാപകൽ ഭേദമെന്യ വഴിപോക്കർക്കുപോലും ഏറ്റവും ചുരുങ്ങിയ ചെലവിലും കടം പറഞ്ഞുപോലും നൂറ്റൊന്ന്, ആയിരത്തൊന്ന് വെടിവഴിപാടുകൾ ഒറ്റയടിക്ക് നടത്തിക്കൊടുക്കാൻ തക്ക ആഴമുള്ള കരിമരുന...