Home Authors Posts by അഡ്വ.എസ്‌.ജിതേഷ്‌

അഡ്വ.എസ്‌.ജിതേഷ്‌

15 POSTS 0 COMMENTS

കാൽവിദ്യയും മുക്കാൽ കച്ചവടവും

‘വിദ്യാധനം സർവ്വധനാൽ പ്രധാനം’ എന്ന ചൊല്ലിന്‌ ഇത്രയധികം അർത്ഥഭേദം വരുമെന്ന്‌ പഴയ തലമുറ കരുതിയിരുന്നിരിക്കില്ല. ‘വിദ്യ’യെന്ന ‘അഭ്യാസം’ കച്ചവടം ചെയ്‌തു കിട്ടുന്ന കൊളളലാഭം ബ്ലെയിഡുകമ്പനി നടത്തിയാലും കിട്ടില്ലെന്നു വന്നിരിക്കുന്നു. അറിവിനെ ദേവതയായിപ്പോലും കരുതി പൂജിക്കുന്നവരുടെ നാട്ടിൽ വിദ്യാഭ്യാസത്തെ വിറ്റു കാശാക്കുന്ന ഇരപിടിയൻമാർക്ക്‌ കലാലയങ്ങൾ നടത്തുവാനുളള അവകാശം തീറെഴുതികൊടുത്തവരെയാണ്‌ ആദ്യം ചാട്ടയ്‌ക്കടിക്കേണ്ടത്‌. പാശ്ചാത്യരാജ്യങ്ങളിൽ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നടത്തിപ്പുകാർ അറിയപ്പെടുന്ന വിദ...

കാർട്ടൂൺ

കാർട്ടൂൺ Generated from archived content: cartoon1_july23_09.html Author: s_jithesh

ഓട്ടോഗ്രാഫ്‌

ഒരു ഓട്ടോഗ്രാഫിനായ്‌ അരികിലണഞ്ഞ ആരാധികപ്പെൺകൊടിയോട്‌ തമിഴ്‌കവി വാലി ചൊല്ലിഃ “ഈ ഓട്ടോ ഗ്രാഫിലെന്തിരിക്കുന്നു...? എനിക്കെഴുതേണ്ടത്‌ നിന്റെ ഹൃദയത്തിൻ താളിലാണ്‌...!” ഉത്തരാധുനികൻ കാമ്പസ്‌കവി ഇന്നിപ്പോൾ പൂരിപ്പിച്ചു... “എളുപ്പംമായും പെൻസിലിനാലോ അതോ മായാൻ മടിയുള്ള പെർമനന്റ്‌ മാർക്കറിലോ...?” Generated from archived content: poem2_jun1_07.html Author: s_jithesh

ചൊല്ലും തല്ലും

വായനദിനവും രാഷ്ര്ടീയവും കുടിപ്പള്ളിക്കൂടത്തിൽ എഞ്ചുവടീം കേരളപാഠാവലീമല്ലാതെ മറ്റൊരു പുസ്തകവും കൈകൊണ്ടു തൊട്ടിട്ടില്ലാത്ത ചില രാഷ്ര്ടീയ ഏമാന്മാർ നാടൊട്ടുക്കും ഓടിച്ചാടി നടന്ന്‌ വായനദിനാഘോഷം ഉദ്‌ഘാടിക്കുന്ന കാഴ്‌ച കൗതുകം തന്നെ! ബാലജനസഖ്യവും പടമെടുക്കലും മലയാള മനോരമയുടെ ബാലജനസഖ്യം വാർത്തകളിൽ ‘സാഹിത്യക്യാമ്പ്‌ നടത്തി’ ‘കലാസന്ധ്യ നടത്തി’ ‘ചിത്രകലാ ക്യാമ്പ്‌ നടത്തി’ എന്നൊക്കെ വല്ല്യതലക്കെട്ടുകൾ കാണുമ്പോൾ ആകാംക്ഷയോടെ വാർത്ത വായിക്കുമെങ്കിലും മരുന്നിനുപോലും ഒരു സാഹിത്യകാരന്റേം കലാകാരന്റേം പേര്‌ കാണാൻ...

കാർട്ടൂൺ

ലഎഎദ;ഡഡജജജഭദയഗലമഭസൂടഡദയഗലമഡടമരമഗവണപഡഐമഎവസഡലഎടാഡചമനഎലമഭലഎടാ Generated from archived content: vartha.html Author: s_jithesh

ഡാംഡൂ

പുതുമുഖ കഥാകൃത്ത്‌ നോവലെഴുതി; പേര്‌ ‘ഡാ’. അതുകണ്ട്‌ ഇരിപ്പുറയ്‌ക്കാതെ പുതുമുഖ കവി കവിതയെഴുതി; പേര്‌ ‘ഡൂ’. ‘നിരൂപഹഗുണശേഖരന്മാർ’ രണ്ടു കൃതികളുടെയും മൂല്യം ഹരിച്ചും ഗുണിച്ചും കൂട്ടിയും കിഴിച്ചും ‘ഠ’ മാർക്കിട്ട്‌ ഇരുവരേയും സംപൂജ്യരാക്കി. സഹികെട്ട വായനക്കാരൻ അലറിവിളിച്ചു. “നിർത്തിനെടാ കഴുവേറികളേ നിങ്ങടെയീ ‘ഡാംഡൂ...’!” Generated from archived content: story3_aug13_05.html Author: s_jithesh

നീലിച്ച പ്രണയം

എനിക്കു പ്രണയം ഹൃദയങ്ങളുടെ തേൻതിങ്കൾരാത്രി. നിന്റെ നോവുകളൊക്കെയും എനിക്കു തന്നേക്കുക മുളങ്കാടുകളെപ്പോലെ നമുക്കും സങ്കടങ്ങൾ പരസ്‌പരം തൊട്ടുരുമ്മി സങ്കീർത്തനങ്ങളാക്കാം. ഇനി ഞാൻ നിന്റെ ഹൃദയമിടിപ്പുകൾക്കു മുകളിൽ ചുംബിക്കാം... പ്രണയത്തിന്റെ മഞ്ഞുമഴയിൽ മിഴിയിണകൾക്കു നീ ലജ്ജകൊണ്ടു ചിത്രകമ്പളം തുന്നുക നിന്റെ ഇളംചൂടുളള സ്‌നേഹത്തിൻ മുഖമാഴ്‌ത്തി ഞാനീ നോവുകളെ പുതപ്പിച്ചുറക്കാം... നിന്റെ മൗനരാഗങ്ങൾക്ക്‌ ഞാൻ ഇമ്പമെഴും കാവലാൾ. കനിവിന്റെ ആമ്പലല്ലിത്തളികയിൽ നമുക്കു കിനാവുകൾ വിളമ്പാം എന്റെ രുചിഭേദങ്ങളിൽ നീ മു...

കാഴ്‌ചപ്പാട്‌

ലെജിസ്ലേച്ചറിലും എക്‌സിക്യൂട്ടീവിലും എന്നേ വിശ്വാസം നഷ്‌ടപ്പെട്ടുപോയ സാധാരണക്കാരന്റെ അവസാനത്തെ അഭയകേന്ദ്രമായിരുന്നു നാളിതുവരെ ജ്യുഡീഷ്യറി. പക്ഷേ ഇന്നിപ്പോൾ സാധാരണക്കാരനെയും സാമൂഹ്യനീതിയെയും തളളിപ്പറഞ്ഞ്‌ വിദ്യാഭ്യാസകച്ചവടക്കാരന്റെയും ഹെൽമറ്റ്‌ വ്യവസായിയുടെയും വക്കാലത്ത്‌ ഒപ്പിട്ടുവാങ്ങിയിരിക്കുകയാണെന്നു തോന്നിപ്പിക്കുന്നു ജ്യുഡീഷ്യറിയും. ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയുടെ വിധികളിൽ എന്തെങ്കിലും പന്തികേട്‌ തോന്നുന്നുണ്ടോ? ലെറ്റസ്‌ ഹാവ്‌ എ ക്ലോസ്‌ വാച്ച്‌...! വിധിന്യായങ്ങളിലൊക്കെ ചെറുചെറു മറിമായങ്...

പി.സി. സനൽകുമാർഃ ചിരിമൊഴികളുമായി ഒരു ഐ.എ.എസ്‌ ഓഫീസ...

വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും ചിരിവിരിയിക്കുന്ന അനുഗൃഹീത ഹാസ്യ സാഹിത്യകാരനാണ്‌ വി.സി. സനൽകുമാർ ഐ.എ.എസ്‌. ആവുന്നത്ര മസിലുപിടിച്ച്‌ ദുർമുഖം കാട്ടാൻ ബഹുകേമന്മാരായ ഉന്നത ഉദ്യോഗസ്ഥൻമാർക്കിടയിൽ തീർത്തും വ്യത്യസ്‌തനാണ്‌ പുഞ്ചിരിച്ചും സൗമ്യമായും മാത്രം ഇടപെടുന്ന ഇദ്ദേഹം. വേളൂർ കൃഷ്‌ണൻകുട്ടിയ്‌ക്കുശേഷം പ്രഭാഷണകലയിലൂടെ ഇത്രകണ്ട്‌ തലയറഞ്ഞ്‌ ചിരിപ്പിച്ച മറ്റൊരു ഹാസ്യസാഹിത്യകാരനും മലയാളത്തിലില്ല. സരളവും സഭ്യവുമായ വാക്കുകളിലേക്ക്‌ ശുദ്ധമായ ചിരിയെ സന്നിവേശിപ്പിക്കാനുളള പി.സിയുടെ അനിതരസാധാരണമായ കഴിവിനുളള അംഗ...

കാർട്ടൂൺ ക്രിറ്റിസിസം മലയാളത്തിൽ

മലയാളത്തിലെ കാർട്ടൂൺകലയ്‌ക്ക്‌ 2004 ഒക്‌ടോബർ മാസത്തോടെ 85 വയസ്സുതികയുകയാണ്‌. കൊല്ലത്തുനിന്നും പ്രസിദ്ധീകരിച്ചുപോന്നിരുന്ന ‘വിദൂഷകൻ’ എന്ന മാസികയിൽ 1919 ഒക്‌ടോബർ ലക്കത്തിൽ പ്രത്യക്ഷപ്പെട്ട ‘മഹാക്ഷാമദേവത’യാണ്‌ മലയാളത്തിൽ പ്രസിദ്ധീകൃതമായ ആദ്യകാർട്ടൂൺ. അജ്ഞാതനായ ഏതോ ചിത്രകാരനാൽ രചിക്കപ്പെട്ട ഈ കാർട്ടൂണിനുശേഷം മലയാളത്തിൽ നാളിതുവരെ ലക്ഷക്കണക്കിന്‌ കാർട്ടൂണുകൾ വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ വെളിച്ചം കണ്ടു. ഇന്ത്യൻ കാർട്ടൂണിസ്‌റ്റുകളുടെ കുലപതിയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ശങ്കർ മുതൽ പുതിയ തലമുറയിലെ അത്ഭുതപ...

തീർച്ചയായും വായിക്കുക