Home Authors Posts by രാമപുരം ചന്ദ്രബാബു

രാമപുരം ചന്ദ്രബാബു

6 POSTS 0 COMMENTS
ഉണർവ്വ്‌, കരീലക്കുളങ്ങര.പി.ഒ, കായംകുളം - 690 572. Address: Phone: 9446286985

അമേരിക്കന്‍ ജാലകം

'നിന്റെ കവിളുകളിലെന്താണിത്ര മുറിപ്പാടുകള്‍?' 'ഓ... അതോ... അമേരിക്കയില്‍ നിന്നു തിരികെ പോരുമ്പോള്‍ സ്നേഹിതന്മാര്‍ അര്‍പ്പിച്ച ചുംബനമാണ്.' 'മുറിപ്പാടുകളിലൂടെ ചോര വാര്‍ന്നൊഴുകുന്നല്ലോ?' 'ശരിയാണ്. പട്ടിണികൊണ്ട് നട്ടം തിരിയുന്നവരുടെ മുഖത്ത് മാംസപേശികളില്ല. എല്ലിന്‍ കഷണങ്ങള്‍ മാത്രം!' Generated from archived content: story2_aug25_11.html Author: ramapuram_chandrababu

കഥ-കവിതാ പുസ്‌തകങ്ങളിലേക്ക്‌ രചനകൾ ക്ഷണിക്കുന്നു

ഉണർവ്വ്‌ പബ്ലിക്കേഷൻസിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി 2009 ഡിസംബറിൽ പ്രസിദ്ധീകരിക്കുന്ന കഥ-കവിതാ പുസ്‌തകങ്ങളിലേക്ക്‌ രചനകൾ ക്ഷണിക്കുന്നു. കവിത 40 വരിയിലും കഥ 5 പേജിലും കവിയരുത്‌. രചയിതാക്കളുടെ പൂർണ്ണ സഹകരണത്തോടെയാവും പ്രസാധനം. പങ്കെടുക്കാൻ താല്‌പര്യമുള്ളവർ ബയോഡാറ്റ, ഫോട്ടോ, രചന എന്നിവ സഹിതം 2009 ഡിസംബർ 10ന്‌ മുമ്പായി എഡിറ്റർ, ഉണർവ്വ്‌ പബ്ലിക്കേഷൻസ്‌, കരീലക്കുളങ്ങര പി.ഒ. കായംകുളം - 690 572 എന്ന വിലാസത്തിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക്‌ 9446286985 ൽ ബന്ധപ്പെടുക. ...

നെക്സ്റ്റ്

      “യോഗ്യതയുണ്ട്‌. പ്രവർത്തനമികവാണ്‌ പ്രധാനം.” ഇന്റർവ്യു ബോർഡിലെ പ്രധാനി പറഞ്ഞു. “അത്യാവശ്യം സാഹിത്യവാസനയുണ്ട്‌. കോളേജ്‌ പഠന കാലത്ത്‌ മാഗസിനിൽ എന്റെ ലേഖനം വന്നിട്ടുണ്ട്‌. കൂടാതെ ചില ആനുകാലികങ്ങളിലും. സെൻസേഷൻ വാർത്തകളുണ്ടാക്കാൻ എനിക്ക്‌ ചില പദ്ധതികളൊക്കെയുണ്ട്‌.” ഉദ്യോഗാർത്ഥിയുടെ സംസാരം രസിച്ച മട്ടിൽ ബോർഡിലെ ചിലർ പുഞ്ചിരിച്ചു. “ഓക്കെ....ഓക്കെ. അത്തരം ഒരുപാട്‌ കഴിവുകൾ നിങ്ങൾക്കുണ്ടാകാം. പക്ഷേ, ഇവിടെ അതല്ല പ്രശ്‌നം. നമ്മുടെ പത്രത്തിനേക്കാൾ കൂടുതൽ പരസ്യവും,...

ഇര

“മൂത്തമകൾക്ക്‌ ഇരുപത്തിരണ്ടു വയസ്സുണ്ട്‌. തീർച്ചയായും അവൾക്ക്‌ വിവാഹപ്രായം എത്തിയിരിക്കുന്നു. അവളെ നല്ലനിലയിൽ കെട്ടിച്ചയക്കേണ്ട ബാദ്ധ്യത എനിക്കാണ്‌. ചെറുപ്പത്തിലെ മരണപ്പെട്ടുപോയ അവടച്ഛനെ ഓർത്ത്‌ എനിക്ക്‌ വിഷമം ഏറെയുള്ളത്‌ പെൺകുട്ടികളുടെ കാര്യമോർത്താണ്‌. കേട്ടിരിക്കുന്ന നിങ്ങൾക്ക്‌ ഇത്രയും വിഷമമുണ്ടെങ്കിൽ എന്റെ കാര്യം ഒന്നു ചിന്തിച്ചുനോക്കൂ.... ഇവൾക്ക്‌ താഴെ ഒരു പെൺകുട്ടികൂടിയുണ്ട്‌. അവളിപ്പോൾവരും. ഞങ്ങൾക്കുള്ള ഭക്ഷണവുമായി.” അവർ നിസ്സഹായതയുടെ പരകോടിയിൽ നിന്നും കണ്ണീർ പൊഴിച്ചു. “കാൻസർ വാർ...

അരുളുകൾ

മലമുകളിലെ വെടിയൊച്ച. ഒരു കല്ലടർന്നു വീണു. പിന്നെ രണ്ടും തുടർക്കഥയായി. ഒരു നാൾ അവശേഷിച്ച പാറകൾക്കൊരു വിറയൽ. അതൊരു മുന്നറിയിപ്പും സന്ദേശവുമായിരുന്നു. പിന്നെ, മല തന്നെ നാട്ടിലേയ്‌ക്കുരുണ്ടുവന്നു. തടഞ്ഞു നിർത്താൻ ഒരു ചെറ്റക്കുടിലോ, ഒച്ച വെച്ചു കരയാൻ ഒരാളോ - അവിടെയുണ്ടായിരുന്നില്ല. Generated from archived content: story4_july5_07.html Author: ramapuram_chandrababu

മുനി

ഓർമ്മവച്ചനാൾ മുതൽ അയാൾ ജീവിതത്തിന്റെ പൊരുളന്വേഷിച്ചു തുടങ്ങി. വെളിപാടുണ്ടായി മണിക്കൂറുകൾക്കകം മരണം വരിച്ചപ്പോൾ ‘അർത്ഥം’ പൂർണ്ണമായി. Generated from archived content: story2_may21_08.html Author: ramapuram_chandrababu

തീർച്ചയായും വായിക്കുക