പ്രഭാകരൻ കിഴുപ്പിളളിക്കര
അന്യഥാ ബോധം
കർപ്പൂരത്തിരി വച്ചു സന്ധ്യയോ മടങ്ങുന്നു തൊഴുതു നില്‌പാണവർ മുറിഞ്ഞ കരളുമായ്. കൊത്തുവാൻ കൊറിക്കുവാൻ നെന്മണി തേടിപ്പോയ ചേക്കേറാൻ കൊമ്പില്ലാത്ത- പാവങ്ങൾ പറവകൾ! Generated from archived content: poem2_july.html Author: prabhakaran_kizhupillikara