കെ.പി. ജയകുമാർ
ഭൂതകാലത്തെ വായിക്കുമ്പോൾ
ചലച്ചിത്രകാരന്റെ ആത്‌മഭാഷണം തീർച്ചയായും സിനിമയെക്കുറിച്ചുള്ളതായിരിക്കും. സിനിമയ്‌ക്കുചുറ്റും ഒത്തുചേർന്ന ഒരുപാടുപേരുടെ ഓർമ്മകളിലൂടെയുള്ള സഞ്ചാരമായിരിക്കും അത്. മാധ്യമം ആഴ്‌ചപ്പതിപ്പിന്റെ 2007-ലെ ഓണപ്പതിപ്പിനുവേണ്ടി ലെനിൻ രാജേന്ദ്രന്റെ ഓർമ്മക്കുറിപ്പുകൾ തയ്യാറാക്കാൻ അദ്ദേഹത്തെ സമിപിക്കുമ്പോൾ ഇ്രതെയൊക്കെമാത്രമാണ് വിചാരിച്ചിരുന്നത്. ഇത്തരമൊരോർമ്മക്കുറിപ്പിന്റെ സാധ്യത നിർദ്ദേശിച്ച മാധ്യമത്തിലെ എൻ.പി.സജീഷ് പറഞ്ഞത് ലെനിൻ രാജേന്ദ്രന്റെ ആത്മഭാഷണങ്ങൾ കേരളത്തിലെ മധ്യവർത്തിസിനിമയുടെ ചരിത്രം തന്നെ...
ഭൂതകാലത്തെ വായിക്കുമ്പോൾ
ചലച്ചിത്രകാരന്റെ ആത്‌മഭാഷണം തീർച്ചയായും സിനിമയെക്കുറിച്ചുള്ളതായിരിക്കും. സിനിമയ്‌ക്കുചുറ്റും ഒത്തുചേർന്ന ഒരുപാടുപേരുടെ ഓർമ്മകളിലൂടെയുള്ള സഞ്ചാരമായിരിക്കും അത്. മാധ്യമം ആഴ്‌ചപ്പതിപ്പിന്റെ 2007-ലെ ഓണപ്പതിപ്പിനുവേണ്ടി ലെനിൻ രാജേന്ദ്രന്റെ ഓർമ്മക്കുറിപ്പുകൾ തയ്യാറാക്കാൻ അദ്ദേഹത്തെ സമിപിക്കുമ്പോൾ ഇ്രതെയൊക്കെമാത്രമാണ് വിചാരിച്ചിരുന്നത്. ഇത്തരമൊരോർമ്മക്കുറിപ്പിന്റെ സാധ്യത നിർദ്ദേശിച്ച മാധ്യമത്തിലെ എൻ.പി.സജീഷ് പറഞ്ഞത് ലെനിൻ രാജേന്ദ്രന്റെ ആത്മഭാഷണങ്ങൾ കേരളത്തിലെ മധ്യവർത്തിസിനിമയുടെ ചരിത്രം തന്നെ...