Home Authors Posts by കണ്ണൻ തട്ടയിൽ

കണ്ണൻ തട്ടയിൽ

0 POSTS 0 COMMENTS
Address: Phone: 9539869268

ഇരുകാലിപ്പൂച്ചകള്‍

പൂച്ച കരയുന്നു മ്യാവു. . .മ്യാവൂ . . .പമ്മി നടക്കുന്നു പാലുകട്ടുകുടിക്കാനല്ല എലിയെ പിടിക്കാനല്ല വിശന്നാണ് നടക്കുന്നത് ?എതാഹാരം കഴിച്ചാലുംമാറാത്ത ഒരുതരം വിശപ്പ്‌ !ഒന്നു കണ്ടാല്‍ മതിപോരാ. . .വേണം ?ചിലര്‍ ഇതിനെ. . .!എന്തും പറയട്ടെ ?പക്ഷെ ഇന്നിതുവരെ,ഒരു നോട്ടം കൊണ്ടുപോലും പേടിപ്പിച്ചിട്ടില്ല പീടിപ്പിച്ചിട്ടുമില്ല പൂച്ചകള്‍, പമ്മി നടക്കുന്നുഅവിടെയും ഇവിടെയും അവിടിവിടെയും എവിടെയും എല്ലായിടവും അകവും പുറവും അകത്തു നിന്നും പുറത്തേക്കും. . .പുറത്തുനിന്നും അകത്തേക്കും. . .നടക്കുന്നു. . . കുടിക്കുന്നു. . ....

കൊടി പാറട്ടെ; ചുവന്നു തന്നെ ?

ആശയമത്സരം നിരാശാജനകം!അധിപത്യത്തിനായുധം മതി . രക്തസാക്ഷിനിധിയുണ്ടേറെ,അധിലധികം ബൌദ്ധിക ദാരിദ്രവും. ഒപ്പം നിന്നെഴുതാനാരുമില്ല !ചികഞ്ഞു ചിന്തിക്കാനും ! പണ്ടുചെയ്ത്തതും പാളേല്‍തൂറിയതും. . .ഇനി ചോരകൊണ്ട് നനക്കണം ;നിറം മങ്ങാതെ കൊടി പാറട്ടെ , നെഞ്ചറുത്ത് പിടയുന്നുടലുപിഴിഞ്ഞ് . . .ഇവിടാവേശവും അവിടെഭയവും; ഒടുവില്‍ തെരുവോരം നിറയെ രക്തസാക്ഷികളും . ഇന്നലെ ചിരിച്ചുകള്ളുകുടിച്ചുപിരിഞ്ഞപ്പോഴും,അയാളറിഞ്ഞില്ല; നമ്മള്‍ തന്നെ നമ്മളിലോരാളെ?മറ്റാരുമറിയാതെ ; ഇതല്ലേ സ്വയം പര്യാപ്തത ! മറുചേരിയിലെ ഉയിരാണെങ്കില്‍,ലക്ഷം ക...

കണ്ണുകൾ

വേനൽ; ചുട്ടുപൊള്ളുന്ന കനത്ത ചൂട്‌ ദഹിച്ചലയുന്ന പുഴമീനുകൾ ഒരു ചെറുതുള്ളിപോലും തളർന്നുവീണുടയരുത്‌. ഇനിയൊരു കണ്ണുപോലും ഇങ്ങനെ ചുവന്നോലിച്ച്‌....... ചുറ്റും കറുത്ത കരടികൾ മണത്തു മണത്ത്‌....... ഫണങ്ങളുടെ ശീല്‌ക്കാരസ്വരങ്ങളും ഇന്നിനി തിമിരം ബാധിച്ച കണ്ണടയിലൂടെ കാര്യമായിട്ടൊന്നും... ചടുലമിഴികൾ......! കാഴ്‌ചയുടെ കുന്തമുന കണ്ണുകളുടെ ഗർഭപാത്രത്തിലേക്ക്‌ പരസ്യബീജങ്ങൾ കുത്തിനിറച്ചു. തെരുവോരത്ത്‌ വീണ്ടും കവച്ചുവെച്ച..... ചുവരുകളിലോക്കെയും ലേലങ്ങളുടെയും സൗജന്യങ്ങളുടെയും ചില ജൈവചിത്രങ്ങൾ? പുരികങ്ങളെ കയ്...

നിറഭേദങ്ങൾ

പ്രിയമുള്ളവളെ, പ്രാണനിൽപ്പോലും കൊതിയില്ലെനിക്കു നിൻ പാൽപുഞ്ചിരി, അതിലേറെയിഷ്‌ടം. ഇടനെഞ്ചു തുരന്നു ചങ്കു പിഴിഞ്ഞു ഞാൻ കൊടുത്തത്‌ ഒരു കുമ്പിൾ ചോരയായിരുന്നു. തീഷ്‌ണദൃഷ്‌ടിയെറിഞ്ഞു ധൃതിയിൽ ചെഞ്ചാചായം കലക്കിയതിന്നെന്തിനാണെന്നും? പ്രക്ഷോഭമൊട്ടുമില്ലാതെ ഞാൻ വീണ്ടും കൊടുത്തു. ഉണങ്ങിവരണ്ട നീരുവറ്റിയ ക്ഷിതഹൃദയം- പറിച്ചെടുത്തു കൊടുക്കുമ്പോഴും പിന്നെയും പുച്ഛഭാവം? ഇതു ഹൃദയമേയല്ല ഹൃദയത്തിനു നിറമുണ്ട്‌പോലും; പരിഷ്‌കൃത നിറം? നീ നിന്റെ ചിരിയുടെ നിറങ്ങളേറെ തിരിച്ചറിയിച്ചതിനു നന്ദി പുഞ്ചിരിയുടെ മിന്നലേറ്റു...

എന്റെ മാവേലി

നേരമധികം പുലരും മുമ്പേ, തോടികടന്നിട- വഴിയിലേക്കുതിർന്നു വീണതാരാണ്‌? പൂത്തുമ്പികളോടു ചോദിച്ചതും; അവർ കാറ്റിനോടു പിണക്കമെന്നോതിയകന്നു. കുറ്റിച്ചൂലുകൊണ്ട്‌ അമ്മ കുറേനേരം കുത്തി വിളിച്ചിട്ടും ചുരുണ്ടുകൂടിത്തന്നെ നെറ്റിയിൽ പൂക്കളപ്പൊട്ടിടാത്തത്തിന്റെ പരിഭവംകാണും; മുറ്റം മോഹിച്ചിരുന്നുമില്ല. ചെടികൾ മുമ്പേ പറഞ്ഞിരുന്നത്രെ ഞങ്ങളിനി പുഞ്ചിരിവിടർത്തുകയില്ലെന്ന്‌ ചിരിമായും മുമ്പേ ഇറുത്തെടുത്തു കൊതി മാറിയില്ലേ; ഇനി പിഴുതെറിഞ്ഞാലും നാട്യമില്ല പിന്നിൽ പുകപറത്താതെ കഴുത്തുനീട്ടി ചിമ്മിനി പിറുപിറുത്തെറിയുന്ന...

തീർച്ചയായും വായിക്കുക