കെ. ചന്ദ്രമോഹനൻ
ബാലവിജ്ഞാനം
നടക്കാനിറങ്ങിയ വഴി സുഹൃത്തിന്റെ വീട്ടിൽ കയറിയതാണ്. പത്തുപന്ത്രണ്ടു വയസ്സു മാത്രം തോന്നിക്കുന്ന ഒരു പയ്യൻ ഒരു ബുക്ക് മടിയിൽ വെച്ച് എന്തോ എഴുതികൊണ്ടിരിക്കുന്നു. ഈ ചെറുപ്രായത്തിൽ തന്നെ കണ്ണട വെക്കേണ്ടി വന്ന അവനോടു അൽപം സഹതാപം തോന്നി. സുഹൃത്തിന്റെ മകൾ വാതിൽക്കലെത്തി. ഒന്നു ചിരിച്ചു. ചോദ്യരൂപേണ പയ്യനെ നോക്കിയപ്പോൾ അവൾ പറഞ്ഞു “എന്റെ സ്‌റ്റുഡന്റാണ്. അടുത്ത വീട്ടിലെ കുട്ടിയാണ്.” അച്‌ഛൻ കടയിൽ പോയി ഇപ്പോൾ വരും. അങ്കിൾ ഇരിക്കൂ. പേപ്പർ കൈയ്യിലെടുത്തു ഒന്നോടിച്ചു നോക്കി. ഇന്നു വനിതാ ദിനം. വനി...
ബാലവിജ്ഞാനം
നടക്കാനിറങ്ങിയ വഴി സുഹൃത്തിന്റെ വീട്ടിൽ കയറിയതാണ്. പത്തുപന്ത്രണ്ടു വയസ്സു മാത്രം തോന്നിക്കുന്ന ഒരു പയ്യൻ ഒരു ബുക്ക് മടിയിൽ വെച്ച് എന്തോ എഴുതികൊണ്ടിരിക്കുന്നു. ഈ ചെറുപ്രായത്തിൽ തന്നെ കണ്ണട വെക്കേണ്ടി വന്ന അവനോടു അൽപം സഹതാപം തോന്നി. സുഹൃത്തിന്റെ മകൾ വാതിൽക്കലെത്തി. ഒന്നു ചിരിച്ചു. ചോദ്യരൂപേണ പയ്യനെ നോക്കിയപ്പോൾ അവൾ പറഞ്ഞു “എന്റെ സ്‌റ്റുഡന്റാണ്. അടുത്ത വീട്ടിലെ കുട്ടിയാണ്.” അച്‌ഛൻ കടയിൽ പോയി ഇപ്പോൾ വരും. അങ്കിൾ ഇരിക്കൂ. പേപ്പർ കൈയ്യിലെടുത്തു ഒന്നോടിച്ചു നോക്കി. ഇന്നു വനിതാ ദിനം. വനി...