Home Authors Posts by ജോസഫ്‌ അതിരുങ്കൽ

ജോസഫ്‌ അതിരുങ്കൽ

5 POSTS 0 COMMENTS
പി.ബി.നം. 2872 റിയാദ്‌ - 11461 സൗദി അറേബ്യ. Address: Phone: 9661 4480353

മരുപുഷ്‌പം വിരിയുമ്പോൾ

അയാൾ യുവാവും സുന്ദരനുമാണ്‌. ആ നെഞ്ചുവിരിച്ചുളള നടത്തമുണ്ടല്ലോ. സമുദ്രങ്ങളെ കീഴടക്കിയവന്റെ ആ ചിരി. എല്ലാം എനിക്കിഷ്‌ടമാണ്‌. ഹുദ ആഹ്ലാദത്തോടെ അത്‌ പറയുമ്പോൾ ഒരു ശിലാപ്രതിമ സംസാരിച്ചു തുടങ്ങിയതു നേരിൽ കണ്ടപോലെ എമിലി വിവശയായി. വീണ്ടുമൊരു വിശകലനത്തിൽ, അസാധാരണമായി ഒന്നും ഹുദയുടെ വാക്കുകളിൽ ഇല്ലല്ലോ എന്നു തോന്നിയെങ്കിലും ഭയം തീർത്തും വിട്ടുമാറിയില്ല. ഏതോ കടുത്ത അപരാധത്തിന്‌ താൻ കൂട്ടു നിന്നുവല്ലോ എന്ന ചിന്തയിൽ അവളുടെ പുറം കഴുത്തിൽ വിയർപ്പ്‌ പൊടിഞ്ഞു. അപരിചിതനായ ഒരു പുരുഷനെക്കുറിച്ച്‌ അനുരാഗത്തോടെ ...

അസ്തമിക്കാത്ത നിലവിളികൾ

എന്തോ പറയാനായി അയാൾ വായ്‌ തുറക്കുമ്പോഴാണ്‌ കഠാരമുന നെഞ്ചകത്തിന്റെ ആഴമളന്നത്‌. ശവത്തിന്റെ വായ്‌ ‘അ’ എന്നു പറയാനാഞ്ഞവണ്ണം തുറന്ന്‌ തന്നെ ആയിരുന്നു. എന്താണ്‌ പറയാൻ ശ്രമിച്ചത്‌. അമ്മേയെന്നോ, അരുതേയെന്നോ.... പാതി മുറിഞ്ഞതും വക്കു പൊട്ടിയതുമായ ഒരു നിലവിളി ലക്ഷ്യം കാണാതെ എവിടെയോ ഒടുങ്ങുമ്പോൾ ഭൂതലമാകെ ഇരുൾ മൂടി. കവലയിലെ എണ്ണമറ്റ യൂണിയന്റെ കൊടികളിൽ കാറ്റുപിടിച്ചു. ഒരു ജീവൻ പറിച്ചെടുക്കുന്നത്‌ കാണാൻ കരുത്തില്ലാതെ ചന്ദ്രക്കല എവിടേക്കാണ്‌ ഉൾവലിഞ്ഞത്‌. തലേദിവസം സന്ധ്യയിലും ഈ മാതിരി നനുത്ത നിലാവ്‌ നഗരത...

നൊമ്പരം

സർ... സാർ..... എന്താണ്‌.... ഞാനൊരു എഴുത്തുകാരനാണ്‌.... അതുകൊണ്ട്‌..... ഒരു നോവൽ കൊണ്ടു വന്നിട്ടുണ്ട്‌. ഒന്നു പ്രസിദ്ധീകരിച്ചു കിട്ടിയാൽ തരക്കേടില്ലായിരുന്നു. ആർക്ക്‌... ഇരുകൂട്ടർക്കും. ആട്ടെ...ഏതു വകുപ്പിൽ പെടും. പരിസ്‌ഥിതി, ദളിത്‌, പെണ്ണെഴുത്ത്‌... സോറി സാർ... ഇതൊരു പച്ച മനുഷ്യന്റെ ആത്മനൊമ്പരങ്ങളുടെ കഥയാണ്‌ സാർ. ദ്‌ഫൂ.....ദ്‌ഫൂ....! Generated from archived content: story2_nov11.html Author: joseph_athirunkal

രാസപരിണാമം

ജീവിതത്തിന്റെ എല്ലാ നിർണ്ണായകമായ വേളകളിലുമെന്നപോലെ, യാത്രയുടെ ഒരുക്കങ്ങളിലെ അവസാനഘട്ടമായ ഭാണ്ഡം മുറുക്കുമ്പോഴും ആറ്റകോയ ഒറ്റക്ക്‌. ഇതിനെക്കുറിച്ച്‌ അയാൾ ആത്മഗതം ചെയ്‌തത്‌ ഇങ്ങനെഃ ഇത്രത്തോളം ഒറ്റയ്‌ക്കായിരുന്നു. ഇനി മടങ്ങിപ്പോക്കിന്റെ നേരത്തേക്കായി ഒരു മാറ്റം വേണ്ട. അതൊരു വെളളിയാഴ്‌ച അല്ലാതിരുന്നതിനാൽ, റൂമിലെ അന്തേവാസികളെല്ലാം ജോലിയിലായിരുന്നു. ഗൃഹാതുരതയുടെ ഒരു വേലിയേറ്റത്തിനായി എയർപോർട്ട്‌ വരെ അയാളെ അനുഗമിക്കാൻ കൊതിച്ചവരവർ. യാത്ര പൊതുവൊഴിവു ദിനമായ വെളളിയാഴ്‌ചയിലേക്ക്‌ മാറ്റണമെന്ന അവരുടെ ആ...

രാസപരിണാമം

    ജീവിതത്തിന്റെ എല്ലാ നിർണ്ണായകമായ വേളകളിലുമെന്നപോലെ, യാത്രയുടെ ഒരുക്കങ്ങളിലെ അവസാനഘട്ടമായ ഭാണ്ഡം മുറുക്കുമ്പോഴും ആറ്റകോയ ഒറ്റക്ക്‌. ഇതിനെക്കുറിച്ച്‌ അയാൾ ആത്മഗതം ചെയ്‌തത്‌ ഇങ്ങനെഃ ഇത്രത്തോളം ഒറ്റയ്‌ക്കായിരുന്നു. ഇനി മടങ്ങിപോക്കിന്റെ നേരത്തേക്കായി ഒരു മാറ്റം വേണ്ട. അതൊരു വെളളിയാഴ്‌ച അല്ലാതിരുന്നതിനാൽ, റൂമിലെ അന്തേവാസികളെല്ലാം ജോലിയിലായിരുന്നു. ഗൃഹാതുരതയുടെ ഒരു വേലിയേറ്റത്തിനായി എയർപോർട്ട്‌ വരെ അയാളെ അനുഗമിക്കാൻ കൊതിച്ചവരവർ. യാത്ര പൊതു ഒഴിവു ദിനമായ വെളളിയാഴ്‌ചയിലേക്ക്‌...

തീർച്ചയായും വായിക്കുക