എഡിറ്റർ
മുഖക്കുറി
ഈ ലക്കം പത്രാധിപരുടെ കോളത്തിൽ മാസികയെപ്പറ്റി തന്നെയാവട്ടെ! കേരളത്തിനെറ വിവിധഭാഗങ്ങളിൽ നിന്ന് ദിനം പ്രതിയെന്നോണം ചെറുകിട പ്രസിദ്ധീകരണങ്ങൾ കെട്ടുകണക്കിന് പുറത്തിറങ്ങുന്നുണ്ട്. പലതും സമാന്തരപ്രസിദ്ധീകരണരംഗത്ത് തങ്ങളുടേതായ ചില ശബ്‌ദങ്ങൾ കേൾപ്പിക്കണമെന്നാഗ്രഹിച്ചുകൊണ്ടാണ് അക്ഷരസ്‌നേഹികളെ തേടി എത്തുന്നത്. പക്ഷെ ചില പ്രസിദ്ധീകരണങ്ങൾ ഒന്നോ-രണ്ടോ ലക്കത്തിനുശേഷം വിസ്‌മൃതിയിലാണ്ട് പോകുന്ന കാഴ്‌ചയാണ് നാം കാണുന്നത്. പരസ്യങ്ങളുടെ പിൻബലത്തിൽ മാത്രം എന്നും മിനിമാസികകൾക്ക് പിടിച്ചു നിൽക്കാനാവില്ല. ഇത്...