Home Authors Posts by സി എല്‍ ജോസ്

സി എല്‍ ജോസ്

0 POSTS 0 COMMENTS

തേക്കിന്‍ കാട്ടില്‍ ഒരു സംഭവം

1969 -ല്‍ ‘ അതിര്‍ത്തി ഗാന്ധി’ എന്നറിയപ്പെടുന്ന അബ്ദുള്‍ ഗാഫര്‍ഖാന്‍ ഇന്ത്യ സന്ദര്‍ശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക്കു പരിചയം കാണില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മഹാത്മാഗാന്ധിയോടൊപ്പം പ്രവര്‍ത്തിച്ച മഹാനായ നേതാവ്. ഇന്ത്യയുടെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവശ്യയിലെ പത്താന്‍ വര്‍ഗ്ഗത്തില്‍ ജനിച്ചവന്‍. ഇന്ത്യന്‍ ദേശീയ സമരത്തില്‍ ആകൃഷ്ടനായി തന്റെ സകല സ്വത്തും ഉപേക്ഷിച്ച് ഗാന്ധിയുടെ യഥാര്‍ത്ഥ അനുയായിയായിത്തീര്‍ന്ന വ്യക്തിയാണദ്ദേഹം. അങ്ങനെയുള്ള സമരസിംഹവും അഹിംസാമൂര്‍ത്തിയുമായ ഗാഫര്...

മുണ്ടശ്ശേരിയും ഞാനും

നിരൂപകാചാര്യനായ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ ജന്മശതാബ്ദി വര്‍ഷമാണല്ലോ ഇത്(2003).അദ്ദേഹത്തെക്കുറിച്ചുള്ള ഒരുപാട് ഓര്‍മ്മകളും അനുഭവങ്ങളും എന്റെ മനസ്സില്‍ ഇന്നും പച്ചവിടാതെ നില്‍ക്കുന്നു. അത്തരം സ്മരണകളില്‍ ചിലതുമാത്രം ഞാനിവിടെ കുറിക്കട്ടെ. മുണ്ടശ്ശേരി മാസ്റ്ററുടെ വീട് തൃശൂരിന്റെ കിഴക്കുഭാഗത്തുള്ള കിഴക്കുമ്പാട്ടുകരയിലെ ലൂര്‍ദ്ദ് പുരത്തു തന്നെ. അദ്ദേഹത്തിന്റെ വീടിന്റെ മുമ്പിലെ വലതുവശത്തുള്ള നാലാമത്തെ വീടാണ് എന്റേത്. അതിനര്‍ത്ഥം,നൂറടിപോലും അകലമില്ല എന്റേയും മാഷുടേയും വീടുകള്‍ തമ്മില്‍ . ഒഴിവു കിട്ടു...

മുണ്ടശ്ശേരിയും ഞാനും

കോഴിക്കോട് സാമൂതിരി രാജവംശത്തിന്റെ പെരുമയ്ക്ക് തിലകം ചാര്‍ത്തുന്ന തളി ശിവക്ഷേത്രം. തൊട്ടടുത്ത് സാമൂതിരി കോളേജ് ഹൈസ്കൂള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗാനമേളകള്‍, കലാപരിപാടികള്‍, ആരോഗ്യ വിദ്യാഭ്യാസ പ്രദര്‍ശനം- ഇങ്ങനെ പല ആവശ്യങ്ങള്‍ക്കും നഗരഹൃദയത്തിലെ ആ വിദ്യാഭ്യാസസ്ഥാപനവും, വിശാല മൈതാനവും വേദിയായിരുന്നു. 2011 ലെ കോഴിക്കോട് കൂറ്റന്‍ മാളുകള്‍, വ്യവസായ- വാണിജ്യകേന്ദ്രങ്ങള്‍ ,സ്റ്റാര്‍ ഹോട്ടലുകള്‍, ഫ്ലാറ്റ് സമുച്ചയം . പിന്നെ വന്‍പരിപാടികള്‍ ആഘോഷിക്കാന്‍ കടപ്പുറം ,സ്റ്റേഡിയം , കളിപ്പൊയ്കക്കടുത്ത് സരോവരം...

ഡി സി എന്ന ഉപദേശി

വര്‍ഷം 1977 . എന്റെ നാടകങ്ങള്‍‍ക്കു നല്ല വില്‍പ്പനയുള്ള കാലം. അക്കാലത്തു കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയപ്പെടുന്ന നാ‍ടകങ്ങള്‍ എന്റേതായിരുന്നു. വര്‍ഷത്തില്‍ ഒരു നാടകമേ ഞാനെഴുതു. അതിനേ സമയം ലഭിച്ചിരുന്നുള്ളു. ഞാന്‍ അക്കൌണ്ടന്റായി ജോലി ചെയ്തിരുന്ന കുറിക്കമ്പനിയിലെ ചിലരുടെ സഹകരണക്കുറവും വീര്‍പ്പുമുട്ടിക്കുന്ന ചില സാഹചര്യങ്ങളും നിമിത്തം എനിക്കു സന്തോഷത്തോടെ ജോലി ചെയ്യാന്‍ പറ്റാത്ത അവസരം വന്നു. നാടകരംഗത്തെ എന്റെ ഉയര്‍ച്ചയും വളര്‍ച്ചയും ചിലരിലുണ്ടാക്കിയ അസഹിഷ്ണുതയും അസൂയയുമാവാം അതിന്റെ മൂലകാരണ...

ഡി സി എന്ന ഉപദേശി

വര്‍ഷം 1977 . എന്റെ നാടകങ്ങള്‍‍ക്കു നല്ല വില്‍പ്പനയുള്ള കാലം. അക്കാലത്തു കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയപ്പെടുന്ന നാ‍ടകങ്ങള്‍ എന്റേതായിരുന്നു. വര്‍ഷത്തില്‍ ഒരു നാടകമേ ഞാനെഴുതു. അതിനേ സമയം ലഭിച്ചിരുന്നുള്ളു. ഞാന്‍ അക്കൌണ്ടന്റായി ജോലി ചെയ്തിരുന്ന കുറിക്കമ്പനിയിലെ ചിലരുടെ സഹകരണക്കുറവും വീര്‍പ്പുമുട്ടിക്കുന്ന ചില സാഹചര്യങ്ങളും നിമിത്തം എനിക്കു സന്തോഷത്തോടെ ജോലി ചെയ്യാന്‍ പറ്റാത്ത അവസരം വന്നു. നാടകരംഗത്തെ എന്റെ ഉയര്‍ച്ചയും വളര്‍ച്ചയും ചിലരിലുണ്ടാക്കിയ അസഹിഷ്ണുതയും അസൂയയുമാവാം അതിന്റെ മൂലകാരണം...

തീർച്ചയായും വായിക്കുക