Home Authors Posts by ബെൻസി അയ്യമ്പിളളി

ബെൻസി അയ്യമ്പിളളി

6 POSTS 0 COMMENTS
Address: Phone: 9846794417

കൈസർ നിശബ്ദനാവുമ്പോൾ

ചിലർ അങ്ങിനെയാണ്‌. ഇരമ്പിയെത്തുന്ന മഴപോലെ നെഞ്ചു പിളർക്കുന്ന പിണർപോലെ അപ്രതീക്ഷിതമായ ഒരു കടന്നുവരവ്‌. അടുത്ത നിമിഷം രൂപംകൊണ്ടോ പെരുമാറ്റം കൊണ്ടോ അവൻ നമ്മളെ മോഷ്ടിക്കും അവൻ നായാവാം നരിയാവാം നരനുമാവാം... സ്നേഹത്തിന്റെ കലാപ സാന്നിധ്യം പോലെ നിഴലായി പിൻപറ്റാം അത്‌ കൗതുകമാവാം ചിലപ്പോൾ നൊമ്പരവും. അതെ ഇത്‌ അവരെ കുറിച്ചുതന്നെയാണ്‌. “ പങ്കെടുത്തവരും കഥാപാത്രങ്ങളും” പാടത്തിനു മുന്നിലെ വസ്‌തേരി തോടിന്റെ രണ്ടാം വളവിൽ, കാലം അടയാളപ്പെടുത്തിയ ഒരു സായാഹ്‌ന കാഴ്‌ച്ചയുണ്ട്‌. വീടിന്റെ പടിഞ്ഞാറെ മുറിയുടെ ജനൽകാഴ്‌...

പ്രണയാനന്തരം

ഓർമ്മവെച്ചനാൾ മുതൽ അവളായിരുന്നു എനിക്ക്‌ കൂട്ട്‌ വഴിതെളിച്ചും, പഴിപറഞ്ഞും സ്‌നേഹത്തോടെ ശാസിച്ചും അവൾ എന്നെ നയിച്ചു.... ഇണങ്ങി....പിണങ്ങി കുതിച്ച്‌, കിതച്ച്‌ മുന്നോട്ടങ്ങനെ... കർക്കടകത്തിന്റെ പെരുമഴകളിൽ ഞങ്ങൾ ഒരുമിച്ച്‌ നനഞ്ഞു. മഞ്ഞ്‌ വീഴുന്ന രാവുകളിൽ ലോഹത്തണുപ്പിന്റെ സ്പർശത്താൽ അവളെന്നെ ചുംബിച്ചു. ഉച്ചവെയിലുകളിൽ എന്റെ ഉളളുപൊളളിച്ചു. ജീവിച്ചു തീർക്കാൻ മാത്രം ഞങ്ങളിൽ അഭയം തേടിയവർ ഒടുങ്ങാത്ത സംഘർഷങ്ങളിൽ ഞങ്ങളെ പുണർന്ന്‌ സ്വയം നക്ഷത്രങ്ങളായവർ കണ്ണീരിറ്റിച്ചും, ചോരതെറിപ്പിച്ചും, കാഴ്‌ചകളുടെ കാതങ...

കമലാസുരയ്യ

ജൂണിലെ ഒരു മദ്ധ്യാഹനം. നഗരത്തെ നനച്ച്‌, മഴ പെയ്‌തുകൊണ്ടേയിരുന്നു. ഇടയ്‌ക്കിടെ കലഹിച്ചും പിന്നെ ചിണുങ്ങിയും ഒരു ചാറ്റൽമഴ. കടവന്ത്രയിലെ സ്‌റ്റേഡിയം മാൻഷൻസ്‌ അപ്പാർട്ട്‌മെന്റ്‌. ഇത്തിരി നനഞ്ഞ്‌ ഒന്നാം നിലയിലെത്തി. സ്വീകരണമുറിയിൽ അൽപ്പനേരം. കറുത്ത പർദ്ദയും, വാത്സല്യത്തിന്റെ നീണ്ട ചിരിയുമായി കമലയെത്തി. അതെ-കമലാസുരയ്യ മലയാളിയെ കഥയുടെ കാലത്തിലേക്ക്‌ കൈപിടിച്ച്‌ നടത്തിയ പ്രിയപ്പെട്ട മാധവിക്കുട്ടി. കാഴ്‌ചയിലില്ലെങ്കിലും വയസ്സ്‌ എഴുപത്‌ കഴിഞ്ഞിരിക്കുന്നു. സന്തത സഹചാരിയായി കുറേശ്ശെ അസുഖങ്ങളും. പക്ഷെ ...

മിഴിയോരം

“മിഴിയോരം നനഞ്ഞൊഴുകും കാലം...” “മിഴിയോരം നനഞ്ഞൊഴുകും... മുകിൽ മാലകളോ...” ഉതകമണ്ഡലത്തിലെ പൂചൂടിയ വാകമരങ്ങളേയും കടന്ന്‌, താഴ്‌വരകളിൽ മൂടിനിന്ന മഞ്ഞിന്റെ കുളിരുമായാണ്‌ ആ ഈണം വന്നത്‌.... അത്‌ മിഴിയോരങ്ങളെ നനച്ച്‌ മനസ്സിൽ ചാലുകീറിയിട്ട്‌ ഇരുപത്തിയഞ്ച്‌ വർഷങ്ങൾ കടന്നുപോയിരിക്കുന്നു. അപ്രതീക്ഷിതമായിരുന്നു ആ വരവ്‌... പക്ഷെ കേട്ട മാത്രയിൽ നമ്മൾ അതിനെ നെഞ്ചോട്‌ ചേർത്തു. അതുകൊണ്ട്‌ തന്നെ രണ്ട്‌ സംവൽസരങ്ങളുടെ ഓർമ്മപുസ്‌തകത്തിൽ ജെറി അമൽദേവ്‌ എന്ന പേര്‌ മായുന്നില്ല. ആ ഈണങ്ങൾ നമ്മൾ മറക്കുന്നുമില്ല... ഊട്ടി...

കൈസർ നിശബ്ദനാവുമ്പോൾ

ചിലർ അങ്ങിനെയാണ്‌. ഇരമ്പിയെത്തുന്ന മഴപോലെ നെഞ്ചു പിളർക്കുന്ന പിണർപോലെ അപ്രതീക്ഷിതമായ ഒരു കടന്നുവരവ്‌. അടുത്ത നിമിഷം രൂപംകൊണ്ടോ പെരുമാറ്റം കൊണ്ടോ അവൻ നമ്മളെ മോഷ്ടിക്കുംഅവൻ നായാവാം നരിയാവാം നരനുമാവാം...സ്നേഹത്തിന്റെ കലാപ സാന്നിധ്യം പോലെ നിഴലായി പിൻപറ്റാംഅത്‌ കൗതുകമാവാം ചിലപ്പോൾ നൊമ്പരവും.അതെ ഇത്‌ അവരെ കുറിച്ചുതന്നെയാണ്‌.“ പങ്കെടുത്തവരും കഥാപാത്രങ്ങളും”പാടത്തിനു മുന്നിലെ വസ്‌തേരി തോടിന്റെ രണ്ടാം വളവിൽ, കാലം അടയാളപ്പെടുത്തിയ ഒരു സായാഹ്‌ന കാഴ്‌ച്ചയുണ്ട്‌. വീടിന്റെ പടിഞ്ഞാറെ മുറിയുടെ ജനൽകാഴ്‌ചകളിൽ, ആ...

കൈസർ നിശബ്ദനാവുമ്പോൾ

ചിലർ അങ്ങിനെയാണ്‌. ഇരമ്പിയെത്തുന്ന മഴപോലെ നെഞ്ചു പിളർക്കുന്ന പിണർപോലെ അപ്രതീക്ഷിതമായ ഒരു കടന്നുവരവ്‌. അടുത്ത നിമിഷം രൂപംകൊണ്ടോ പെരുമാറ്റം കൊണ്ടോ അവൻ നമ്മളെ മോഷ്ടിക്കും അവൻ നായാവാം നരിയാവാം നരനുമാവാം... സ്നേഹത്തിന്റെ കലാപ സാന്നിധ്യം പോലെ നിഴലായി പിൻപറ്റാം അത്‌ കൗതുകമാവാം ചിലപ്പോൾ നൊമ്പരവും. അതെ ഇത്‌ അവരെ കുറിച്ചുതന്നെയാണ്‌. “ പങ്കെടുത്തവരും കഥാപാത്രങ്ങളും” പാടത്തിനു മുന്നിലെ വസ്‌തേരി തോടിന്റെ രണ്ടാം വളവിൽ, കാലം അടയാളപ്പെടുത്തിയ ഒരു സായാഹ്‌ന കാഴ്‌ച്ചയുണ്ട്‌. വീടിന്റെ പടിഞ്ഞാറെ മുറിയുടെ ജനൽ...

തീർച്ചയായും വായിക്കുക