അനിതാഹരി
പഥികൻ
പൊളളുന്ന വെയിൽ ദാഹനീർ തേടി കാലം നടത്തിച്ചൂ- മണൽച്ചൂടിൽ പൊളളലേറ്റു പാദം വിളറി വിറച്ചു, നയനങ്ങളിരുണ്ടു ഒടുവിൽ! ‘ഒരു വേള പഴക്ക- മേറിയാലോ’-സ്‌മരിച്ചു, നിരന്തരം. പക്ഷേ, ഇന്ദ്രിയങ്ങൾ ചതയുന്നു. വാനം ഉരുക്കുമുട്ടകൾ വർഷിക്കുമ്പോൾ ജീവന്റെ തുടിപ്പിന്റെ, കിതപ്പിന്റെ വില- യറിയാത്ത ഇന്നോ! കൊടുംപാപ- ത്തിൻ വിത്തുമായ്! കണ്ടു തളർന്നു. വരണ്ട പാദവും വറ്റിയ കണ്ണീരുമായ്, നിസ്സഹായയായ്, നിരാലംബയായ്, പാഴ്‌മരുഭൂവിൽ വീണു പോകുന്നു. Generated from archived content: poem_july31.ht...