ആനന്ദ്
മഴ
മനുവിന്റെ പ്രാർഥനകൾ വിഫലമാക്കിക്കൊണ്ട് മഴ കോരിച്ചൊരിഞ്ഞുകൊണ്ടിരുന്നു. ബസ്സിന്റെ്റെ ഷട്ടറുകൾ ഓരോന്നായി താഴേക്ക് ഊർന്നിറങ്ങി. ഇടക്ക് ഷട്ടറുകൾ അൽപം ഉയർത്തി പുറത്തേയ്ക്ക് നോക്കികൊണ്ടിരിക്കുന്നതിനിടക്കാണ് പുറകിൽ നിന്ന് ഒരു കൈ മനുവിൻ്റെ തോളിൽ വന്ന് വീണത്. അച്ഛന്റെ സുഹൃത്ത് സാബു ചേട്ടനാണ്.
"മോൻ പുറത്തേക്ക് പോകുവാന്ന് അച്ഛൻ പറഞ്ഞിരുന്നു . എന്നാ പോകുന്നേ?" അയാൾ ചോദിച്ചു.
"നാളെയാ അങ്കിൾ , രാവിലെ വീട്ടിൽ നിന്നിറങ്ങണം"
"എന്നിട്ടാണോ ഈ മഴയ...
ഭാഗ്യദേവത
സ്കൂളിൻ്റെ പടികെട്ടിന് താഴെ എത്തിയപ്പോഴേക്കും നേരം വൈകിയിരുന്നു. ധൃതിയിൽ മകളെ സ്കൂളിലേക്ക് കയറ്റിവിട്ട്, ഓട്ടോയ്ക്കും മറ്റുമായി വന്നിറങ്ങുന്ന കുട്ടികൾക്കിടയിലൂടെ ലളിത ശ്രമപ്പെട്ട് നടന്നകന്നു. അഞ്ചു മിനിറ്റിനകം പുറപ്പെടുന്ന സെൻറ് തോമസ് ആണ് ലളിതയുടെ ഈ ധൃതിക്ക് കാരണം. എന്നത്തെയും പോലെ അവസാനനിമിഷം അവൾ എങ്ങനെയൊക്കെയോ അതിൽ കയറിക്കൂടി. അപരിചിതർക്കും പരിചിതർക്കും ഒരുപോലെ വാതിലുകൾ തുറന്നുകൊടുത്ത് ബസ്സ് സാവധാനം നിരത്തിലൂടെ നീങ്ങി. ഒടുവിൽ നാൽപത്തിയഞ്ചു മി...
ബലൂൺ
അടുക്കളയിൽ നിന്നുയരുന്ന പരാതികളുടെ ശബ്ദം കേട്ടില്ലെന്നു നടിച്ച് അയാൾ തന്റെ സഞ്ചിയും തൂക്കി തെരുവിലേക്കിറങ്ങി. പിറകെ ഓടി വന്ന മകളുടെ നെറ്റിയിൽ ഒരു ഉമ്മ നൽകി അയാൾ തെരുവിൻറെ പ്രഭാത തിരക്കിൽ എങ്ങോ മറഞ്ഞു. കയ്യിലെ പഴകിയ സഞ്ചിയും, നീളമുള്ള ഒരു കോലും അയാളെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കി.കവലയിൽ നിന്നും ഇന്നും ബസ് കേറിയ അയാളെ കണ്ട് കണ്ടക്ടർ പരിചയത്തിൻറെ പുഞ്ചിരി തൂകി ചോദിച്ചു"ബേബിയെ, എങ്ങോട്ടേക്കാ ഇന്ന് ?""നമ്മുടെ നെല്ലുവേലി പള്ളിയില് പെരുന്നാൾ അല്ലേ, അങ്ങോട്ടേക്കാ".ടിക്കറ്റിനുള്ള പണം നൽക...