അമല്‍ദേവ്. എന്‍
കിന്നരിപുഴയും കുട്ടുകാരനും
മലയുടെ അടിവാരത്തിൽ നിന്നും കുത്തിയൊലിച്ചുവരുന്നതാണ് കിന്നരിപുഴ. മരത്തിലും ഇലയിലും തട്ടി സൗഹൃദം പങ്ക്‌വയ്‌ക്കുന്ന ഒരു സുന്ദരിയാണ് കിന്നരിപുഴ. ഒരു ദിവസം കിന്നരി അങ്ങനെ കറങ്ങി നടക്കുമ്പോൾ, തോണി ഇങ്ങനെ വരൂന്നു. പുഴചോദിച്ചു. തോണി കുട്ട എങ്ങോട്ടെക്കാണ് ഈ യാത്ര? തോണി പറഞ്ഞു. നമ്മുടെ മുണ്ടു കുരങ്ങന്റെ കല്ല്യാണത്തിന് പോകുകയാണ്. കിന്നരിപുഴവരുന്നോ? ഒരു നിമിഷം കിന്നരിപ്പുഴ ആലോചിച്ചു. ഞാൻ വരുന്നു. അങ്ങനെ അവർ അവിടെ നിന്നും യാത്രയായ് വഴിയിൽ വെച്ച് തോണികുട്ടൻ അപകടത്തിൽ പെടാൻ പോകുന്നു. കിന്നരി...