Home Authors Posts by അഡ്വ. കെ.സി. സുരേഷ്‌

അഡ്വ. കെ.സി. സുരേഷ്‌

0 POSTS 0 COMMENTS

ഹൃദയതാളം തെറ്റാതെ….

ഒട്ടും പ്രതികരിക്കാത്തതാണ് ജീവിതത്തില്‍ പലപ്പോഴും സംഭവിക്കുന്നത്. ഭാര്യയോട് യാത്ര പറഞ്ഞ് ഓഫീസിലേക്ക് ഇറങ്ങുമ്പോഴും - കോയമ്പത്തൂര്‍ എന്‍ജിനിയറിംഗിന് പഠിക്കുന്ന മകന് ഫീസ് അയച്ച് ബാങ്കില്‍ നിന്നിറങ്ങുമ്പോഴും ഞാന്‍ കരുതിയില്ല അടുത്ത നിമിഷം ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്. ഒരു മിന്നല്‍ മാത്രമേ ഓര്‍മയിലുള്ളു. കാര്‍ തകര്‍ന്നു പോയി - 6 ടോട്ടല്‍ ഡാമേജ് വിഹിതം ഓടിച്ചിരുന്നയാളെ വാഹനം വെട്ടിപൊളിച്ചാണ് ആശുപത്രിയില്‍ എത്തിച്ചത്. "എ കേസ് ഓഫ് "Brain stem death....." ബുദ്ധി മരിച്ചശരീരം ജീവനുള്ള ശരീരാവയങ്ങള്‍. അ...

418

വളരെയധികം ശ്രമഫലമായിട്ടാണ് പ്രശസ്ത ന്യൂമറോളജിസ്റ്റ് സുധീര്‍ പാണ്ഡയെത്തന്നെ കിട്ടിയത് . ഇനി ന്യൂമറോളജി മാത്രമേ പരീക്ഷിക്കാനുള്ളു . ബാക്കി എല്ലാം കഴിഞ്ഞു ആസ്ട്രോളജി മുതല്‍ ഷൂയ്സ്ട്രോളജി വരെ . ഹസ്തം മുതല്‍ വെറ്റില വരെ... ഇവയ്ക്കൊന്നും തറവാടിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല ഒന്നൊഴിയുമ്പോള്‍‍ മറ്റൊന്ന് . യക്ഷി , മറുത, ചുടലകാളി എന്നൊക്കെ പറഞ്ഞായിരുന്നു പ്രയോഗം. പക്ഷെ ക്ഷയിക്കലിനു ഒരു കുറവുമില്ല. യക്ഷി പാര്‍ക്കുന്നതാണെന്നു പറഞ്ഞ നല്ല ചെത്തുന്ന പനകള്‍ എത്രയെണ്ണം വെട്ടി മാറ്റി . യക്ഷിയുടെ ശല്യം കുറഞ്ഞില്ലെന്...

മുഖം മൂടികള്‍

രാവിലെ തന്നെ ഞാനും ഭാര്യയും എറണാകുളത്തേക്കു പുറപ്പെട്ടു. ലോഫ്ലോര്‍ ബസിലെ ഗന്ധകമണം ഭാര്യക്ക് അല്പ്പം അസ്വസ്ഥയുണ്ടാക്കിയെങ്കിലും കാണാനും അനുഭവിക്കാനും പോകുന്ന ' സമരം ' അതിന്റെ രീതി ഓര്‍ത്തപ്പോള്‍ മനസ്സ് ആഹ്ലാദത്തിലായിരുന്നു. മറൈന്‍ ഡ്രൈവില്‍ വന്‍ ജനാവലി. മാധ്യമങ്ങളുടെ വാനുകള്‍, ടി വി കണ്ണുകള്‍, പോലീസ് , ജലപീരങ്കി എന്നു വേണ്ട സകല സന്നാഹങ്ങളും . ഞാനും ഭര്യയും മറൈന്‍ഡ്രൈവിലേക്കു കടന്നപ്പോള്‍ തന്നെ രണ്ടു ചെറുപ്പക്കാര്‍ ഓടിയെത്തി. വെളുത്ത ഫുള്‍കൈ ബനിയന്‍ നെഞ്ചത്തു ചുവന്ന മഷിയില്‍ എന്തോ എഴുതി പിന്‍ ചെ...

നീതി ദേവത അന്ധയാണ്

വക്കീലാഫീസിന്റെ ഹാഫ് ഡോര്‍ തള്ളിത്തുറന്ന് കൊടുങ്കാറ്റു പോലെ ഒരു സ്ത്രീ അവര്‍ ഓഫീസ് ടേബിളിന്റെ മുകളിലേക്കു കമിഴ്ന്നു വീണു. ഓഫീസ് മുറിയില്‍ കേസിനുള്ള നോട്ടുകള്‍ തയാറാക്കുകയായിരുന്ന വക്കീല്‍ ഞെട്ടിപ്പോയി. കറുത്ത നിറത്തിലുള്ള ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ മിന്നല്‍ പോലെ കടന്നു വരുക, മേശയിലേക്കു വീഴുക പൊട്ടിക്കരയുക കഴിഞ്ഞ മുപ്പത്തി ആറു വര്‍ഷത്തെ വക്കീല്‍ ജീവിതത്തില്‍ ആദ്യത്തെ അനുഭവമാണ്. ‘’ ശങ്കുപ്പിള്ളേ...’‘ വക്കീല്‍ അല്‍പ്പം ഉച്ചത്തില്‍ തന്നെ വിളിച്ചു വിളിയോടൊപ്പം കാലുകൊണ്ട് കോളിംഗ് ബെല്ലിന്റെ സ്വ...

ഡബിള്‍ ജീയോപാര്‍ഡി

ഒരു വര്‍ഷമായി ഇവിടെ ആക്കിയിട്ട്. ഇവിടെ കൊണ്ട് വന്ന് ഇട്ടവരെ പിന്നെ കണ്ടിട്ടില്ല എന്ന് മാത്രമല്ല അവരാരാണെന്നോ എന്തിനാണ് ഇവിടെ കൊണ്ടു വന്ന് ഇട്ടതെന്നോ ഇത്താപ്പിന് അറിയില്ലതാനും. ഇത്താപ്പി ഇവിടെ വന്നിട്ട് ആണ്ടൊന്ന് കഴിഞ്ഞു. മക്കള്‍ പറഞ്ഞിട്ട് ആരെങ്കിലും തിരികെ കൊണ്ടു പോകാന്‍ വരും എന്നായിരുന്നു ആ‍ദ്യമെല്ലാം - കാത്തിരുന്നത് മിച്ചം. ഒരു നാള്‍ രാത്രിയിലാണ് കൊച്ചു മറിയ വന്നത്- ഇത്താപ്പിനെ കണ്ടപ്പോള്‍ സങ്കടമായിപ്പോയി അവള്‍ക്ക്- കുറെ കരഞ്ഞു ഇത്താപ്പും. അവര്‍ കരയണ കണ്ടപ്പോള്‍ എല്ലാവരും കരഞ്ഞു. മറിയ എത്ര ...

തീർച്ചയായും വായിക്കുക