ഏതൊരു സാഹചര്യത്തിലായാലും മാധ്യമ പ്രവർത്തകൻ അറിഞ്ഞുകൊണ്ട് ജനങ്ങളെ വഴിതെറ്റിക്കരുത്. എഴുത്തിൽ സുതാര്യതയും മനഃസാക്ഷിയുമുണ്ടാകണം. എൻഡോസൾഫാൻ മൂലം ആരും മരിച്ചിട്ടില്ലെന്നും, മൂന്നു ദിവസം പെപ്‌സി കോളയിലിട്ടാൽ നാണയത്തിന്റെ അച്ചുകൾ മാഞ്ഞുപോകില്ലെന്നും എഴുതരുത്.